Poetry

-
ജഗത് മിഥ്യ
ഭൂമിശാസ്ത്രത്തിൽ രണ്ടു
സംശയങ്ങളെത്തീർക്കാൻ,
... -
സ്നേഹം കുറ്റമാണ്
സ്നേഹമൊരു കുറ്റമാണ്
...
ഒരു ദൈവത്തോടടുത്തിരുന്ന് മറ്റൊരു ദൈവത്തെ -
ദൈത്യായനം
കപടവേഷം പൂണ്ട ദൈത്യമോഹങ്ങൾ
...
ഹൃദയാരണ്യകങ്ങളിൽ -
പടയാളി
- MR Points: 100
- Status: Ready to Claim
ഞാനൊരു മോശം പടയാളിയാണ്.
...
എന്നിൽ നിന്ന് തുടങ്ങി
എന്നിൽ തന്നെ അവസാനിക്കുന്ന
യുദ്ധം -
പട്ടവും മീനും
കാറ്റു തലോടു,മോളപ്പരപ്പിനകം വീട്ടിലാമീനും
...
കാറ്റിന്റെ കൈയ്യുംപിടിച്ചങ്ങ്,മേലോട്ടു -
തൂലിക
ഇവിടെ ഞാൻ
എന്റെ മരണം കുറിച്ച
തൂലികയെ
സമർപ്പിക്കുന്നു. -
ഉറുമ്പുകൾ പറഞ്ഞത്
'ഞങ്ങൾ ഉറുമ്പുകൾ
...
ഈഭൂമി ഗോളത്തിൽ
സാമ്രാജ്യം സൃഷ്ടിച്ച്,
അച്ചടക്കത്തോടെ
മരുവുന്ന -
അസ്തമയ സൂര്യൻ
മൂവന്തി ചോപ്പിൽ മുങ്ങി താഴുന്ന സൂര്യകിരണങ്ങൾ...
ദൂരെ.. ദൂരെ
വർണ്ണാഭമായ സാഗരം.
അലയടിച്ചുയരുന്ന തിരമാലകൾ.
പറയാൻ ബാക്കി വെച്ചതെന്തോ... -
മാറ്റമറിയാതെ
കാലിക്കസേരകൾ ചിരിക്കുന്നു മൗനമായ്,
...
വരാന്തയിൽ -
ശാസ്ത്രമിത്ത്
- MR Points: 100
- Status: Ready to Claim
വർത്തമാനപ്പകിട്ടിൻ കാലമേ
വ്യർത്ഥമാം സ്വപ്നങ്ങളുയൂട്ടിയുറപ്പിച്ച
... -
നഷ്ട പ്രണയം
നീ അടച്ചിട്ട ജാലകത്തിന്, മറുവശത്തുണ്ട് ഞാൻ.
മുറിവുകൾ തുന്നിയടച്ച നിൻ ജാലകങ്ങൾ, -
മഴ
മഴയേ ജാലക വാതിലിൽ
താളം തട്ടി
നീ വീണ്ടും തിമർത്തു പെയ്യവേ
... -
ബോധോദയം
എല്ലാം ത്യജിച്ചിട്ടിറങ്ങും മുൻപേ,
...
ഗൗതമ,നാദ്യമായ് പിതാവായ് -
കാലം മാറുമ്പോൾ....
ലോകം വളരുകയാണ്
...
നമ്മുടെ നാടും വളരുകയാണ്
വളരുന്ന ലോകത്തിൽ
മാറ്റങ്ങൾ -
പുതുമഴ
പടവെട്ടി,പ്പഴിചാരി,ത്തകരുന്ന മക്കളേ
പുതുമഴക്കാറും പിണക്കമാണേ!ഒട്ടും
... -
ദുരിതപ്പെയ്ത്ത്
പെയ്തിട്ടും മോഹങ്ങളാറാതെ മേഘങ്ങൾ,
പിന്നെയും പിന്നെയും പെയ്തുവന്ന്.മഴ
... -
വീടെന്ന വിദ്യാലയം
ജനിച്ചു വളർന്ന വീടായിരുന്നു
അവളുടെ ആദ്യ വിദ്യാലയം.
തുറന്നിട്ട കാരുണ്യത്തിന്റെ
തായനങ്ങളുള്ള വിദ്യാലയം. -
പ്രണയാനന്തരം
ഒരിക്കലും പിരിഞ്ഞു പോവില്ലെന്നു കരുതിയത് നഷ്ടപ്പെട്ടും
...
ഒരിക്കലും മറക്കില്ലെന്നു -
ഭ്രാന്തൻ
മനസിന്റെ താളം
മുറിഞ്ഞ,കന്നെപ്പോഴൊ,
ഒഴുകുന്ന നദിയിലെ
പാഴ്ത്തടി പോലെയായ്. -
കപടം
ചതികൾക്കു രൂപഭേദങ്ങൾ വന്നു,
...
കെണിയൊരുക്കും ആപ്പുകൾ -
ഹൈക്കു കവിതകൾ
തെരുവിൽ ഒരു വൃദ്ധൻ
പീടിക,ത്തിണ്ണയിൽ
ഉടുമുണ്ടുരിഞ്ഞങ്ങ്;
കൊതുകിന്റെ പാട്ടിനേ
കേൾക്കാനരുതാതേ, -
പൂവായിരുന്നാൽ
ഒരു പൂവായിരിക്കുക എന്തെളുപ്പമാണ്...
...
ദിവസവും നാഴികയും കണക്കുകൂട്ടി
ചുമ്മാതങ്ങ് -
പ്രണയശ്വാസങ്ങൾ
എത്രകാലമായി
...
നിന്നെയോർത്ത്
ഈവാക്കുകളിൽ ഞാൻ തപസ്സുചെയ്യുന്നു -
സൂര്യനാവുക
പ്രണയ മഴനൂലുകൾ
മാനസ്സവിഹായസ്സിൽ കുളിരുകോരുമ്പോഴു -
മിരവിൽ മാഞ്ഞു പോകും -
മരിച്ചവരെ കാത്തിരിക്കുന്നവർ
മരിച്ചവരെ കാത്തിരിക്കുന്നത് കണ്ടിട്ടുണ്ടോ?
...
യാത്ര പോയവരെ കാത്തിരിക്കുന്നതുപോലെയല്ല -
മുത്തശ്ശി
മുറുക്കിച്ചുവന്നൊരു പല്ലാൽ ചിരിക്കും
...
നുണക്കുഴിക്കവിളുള്ള -
വെറുതെ
കാലമെത്ര കാത്തിരുന്നാലും
...
മുറികൂടാത്ത എന്തോ ഒന്ന്
ചില -
കാത്തിരിപ്പ്
- MR Points: 100
- Status: Ready to Claim
കാത്തിരിപ്പിന്നുത്തരം ഇസഹാക്കശ്രുനേത്ര-
കാലത്തിൻ പ്രത്യുത്തരം, വാഗ്ദാനസാഫല്യവും -
മറവി
കവിതയെഴുതാനിരുന്ന നേരം
വിഷയം മറന്നതോർത്തു ഞാൻ -
ഓണത്തുമ്പീ വരികില്ലേ ?
പൂത്തുമ്പീ പൂത്തുമ്പീ
പൂവനിയിൽ വരുകില്ലേ...
ഓണത്തിരുമുറ്റത്തെൻ
... -
ഓണപ്പാട്ട്
പൊൻ ചിങ്ങ പുലരി പിറന്നു
പൂതുമ്പികൾ പാറി നടന്നു
പൂവിളികൾ ഉയരുകയായി
... -
കിനാവിന്റെ മറവിൽ
വേഗമാർന്നാ,വിഷാദ കാലം -
...
മാഞ്ഞകന്നേ,പോകുമോ.?
വേദനിക്കും വേൽമുനകൾ -
തിങ്കളേത്തിരഞ്ഞ്
തിങ്കളിൻ തെക്കേ-
-
ഒരു ത്രികോണ പ്രണയം
ചുമരിൽ നിന്നൊരു കലപില കേട്ടു തിരിഞ്ഞു നോക്കവേ......
...
ഘടികാര -
നിലാവിന്റെ മണ്ണിൽ
നാടി, ന്നഭിമാനമായി നീ, വാനിൽ,
...
ചന്ദ്രനേത്തേടിപ്പറന്നൂ.
പഴകിയ തേങ്ങലുകളുള്ളിൽ -
പ്രളയം
മനുഷ്യാ നിൻ ചെയ്തികൾ അതിക്രമിച്ചെന്നമ്മ
പലവട്ടം താക്കീതു നൽകി..
-
ഒരു സ്വപ്നം പോലെ അവൾ
ശോണരാജിയിൽ
തുടുത്ത സന്ധ്യപോൽ
പരിഭവം -
പൂന്തോട്ടം
എനിക്കുമുണ്ടൊരു പൂന്തോട്ടം...
അതിരഹസ്യമായൊരു പൂന്തോട്ടം.. -
പ്രണയിനി സന്ധ്യേ...!
എത്രമനോഹരിയെന്റെപ്രിയങ്കരി
...
ചിത്ര -
പൊന്നിൻ ചിങ്ങം
ജനിച്ചുവീണിടും പുഴുവാണെങ്കിലും
ചേലെഴും ചിത്രശലഭമാണിന്നു ഞാൻ.
... -
ആരാന്റെ കൊച്ചുമുല്ലകൾ
മഹാ നഗരങ്ങൾ
പിഴപ്പിച്ച്, പെറ്റിടുന്ന -
അപരാധം
അന്ധനാണെങ്കിലു,മെന്റെയുള്ളിൽ,
നേരിന്റെ നാളങ്ങളെരിയുന്നിതാ. -
ഭാരതം
സമുദ്രങ്ങൾക്കിടയിൽ തുളുമ്പുന്ന ഭൂമി
സൂര്യനുദിക്കുന്ന ദേശം
സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന ധന്യഭൂമി -
ജനസേവനം
വെളുക്കേ ചിരിക്കണം
വെളുത്തുള്ള,തുടുക്കണം,
മുഷ്ടികൾ ചുരുട്ടിയ-
... -
അക്ഷരസ്മരണ
മലയാള മണ്ണിൻ മാറു പിളർന്നൊഴുകിയാകണ്ണീർ-
...
സരിത്തൊരു -
ചുംബനം
ഇന്നലെയാണ്
...
ചൂടുപിടിച്ച വാഗ്വാദങ്ങൾക്കിടയിൽ
നീ ചുണ്ടിൽ വിരൽ ചേർത്ത് -
മരണാനന്തരം
ഞാനില്ലായ്മയിൽ നീയില്ലയെന്നതു പോലെനീയില്ലായ്മയിൽ ഞാനുമില്ലെന്നവന്റെ വാക്കുകളിലുന്മാദം കൊണ്ടവൾ കണ്മണിയാൾ
-
വിധിയോട് തർക്കിക്കുന്നവർ
- MR Points: 100
- Status: Ready to Claim
വിധിയോട് തർക്കിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
ആത്മാവിന്റെ ശിഖരങ്ങൾക്ക് നേരെ കത്തി ചൂണ്ടുന്ന പ്രാരാബ്ധങ്ങളോട് ജീവിതം കടം ചോദിക്കുന്നവരാണവർ. -
മരണാനന്തരം
- MR Points: 100
- Status: Ready to Claim
ഇന്നിനി നമ്മളിൽ ദു:ഖമില്ല,
...
വേർപെടുമെന്നൊരു -
കൂട്ടുകാരിക്കിളിക്ക്
അകന്നുപോയോ നീയകന്നുപോയോ?
നമ്മളൊന്നായ് തീർത്ത സൗഹൃദക്കൂടും
പാടെ വിട്ടെന്തേ പറന്നുപോയോ? -
ജീവിതം: ഒരു സ്വപ്നമാണ്
ജീവിതം ഒരു ഗാനമാണ്,
...
മനസ്സിലുണ്ടാക്കിയ സ്വപ്നമാണ്,
മഴവും പ്രകൃതിയും സഖിയാണ്,
ആനന്ദവും വേദനയും -
പുലർകാലം
തമസ്സൊളിക്കുന്നു
കിഴക്കു വെട്ടം ഒളി
പരക്കുന്നു,
കുതിച്ചു പായുന്നു
... -
ഓണപ്പുലരി
ഓണപ്പുലരിയി,ലന്നൊരു നാളിൽ
ഒരു കൂടപ്പൂവുമായ് വന്നണഞ്ഞു -
... -
വിത്ത്
നോക്കി നോക്കി മടുത്തു അമ്മയെ
ചാക്കിലാക്കി ഒഴുക്കണോ
കാലു തട്ടി നിലത്തു വീണ് മരിക്കുവാൻ
പ്രാർത്ഥിക്കണോ -
യാത്ര പോവുക സുഹൃത്തേ
യാത്ര പോവുക സുഹൃത്തെ
...
മലയടിവാരങ്ങളിലെന്നോ
ആണ്ടു പോയ -
അവളുടെ കവിതാപുസ്തകം
- MR Points: 100
- Status: Ready to Claim
അവളുടെ കവിതപുസ്തകം
ഇന്നെനിക്ക് കിട്ടി
പഴയ പെട്ടിയിൽ കുറെ മഞ്ചാടിമണികൾക്കൊപ്പം
അവളത് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു -
ഓണപ്പൂക്കള്‍
താഴ്വരകളില്‍ കുന്നിന്‍ചെരുവുകളില്‍
തടാകക്കരയില്‍ ഒറ്റയടിപ്പാതകളില്‍
... -
ആമ്പലിൻ ദുഃഖം
എൻ പ്രാണനാഥൻ
...
വരുകില്ലറിയാമെനിക്ക്-
ന്നാലും വിരിയാതിരി-
ക്കുവാനവില്ല -
ലഹരി
ഇനിയെന്തു വേണം നിനക്കായ്മകനെ
ഈ ജന്മമത്രയും നീ മാത്രമല്ലേ
അകലാനറിയാതെ നിഴലായിരുന്നവർ
അറിയാതെ നീ പോയ വഴികൾക്കുപാത്രമായ് -
പ്രയാണം
- MR Points: 0
- Status: Ready to Claim
മുഖമില്ലാതേ പായുന്ന
...
മനസിന്റെ രോദനം,
ആത്മാവ് തേടുന്ന
സങ്കീർണ്ണ വഴികളിൽ
ആശ്രയമില്ലാത്ത
മിഥ്യ -
ഇനി നീ ഭുജിക്കുക
- MR Points: 100
- Status: Ready to Claim
ഞാൻ നിന്റെ സന്ദേശവാഹക!
നിൻ നീല വെളിച്ചങ്ങൾക്കെണ്ണ പകരുന്നവൾ
... -
ഹിറ്റ്ലർ പൊട്ടിച്ചിരിക്കാതിരിക്കുമോ?
- MR Points: 0
- Status: Ready to Claim
ചരിത്രത്തിന്റെ ശിഖരത്തിൽ
ഒരു നിഴൽ പരക്കുന്നു
അന്ധകാരത്തിന്റെ നിഴൽ
അവിശുദ്ധ വിനാശത്തിന്റെ നിഴൽ. -
ഇരുട്ട്
തീഷ്ണമാം ഉച്ചവെയിലിനേക്കാള്‍ ഏറെ
...
മൂര്‍ച്ചയുണ്ടായിരുന്നോരോ നോട്ടത്തിനും
വേട്ടനായയേക്കാൾ ഭയം -
ഓർമ്മയിലെ മഴ
ഓർമ്മത്തോപ്പിൽ മിന്നിപ്പെയ്തു
...
ചന്തം ചൂടിയൊരോമൽമഴ.
മഴയോർമ്മകളിൽ കുട്ടിക്കാലം
മനസ്സിൽ മഴവിൽക്കുട -
കെടുതി
മനുഷ്യരെന്നു ചൊല്ലുവാൻ
അറയ്ക്കണം വെറുക്കണം.
നശിച്ച നാളിതോർത്താൽ
നമ്മൾ നമ്മളിൽ മരിക്കണം. -
ലവ് ബേർഡ്സ്
ഓമനിക്കാനായ് മാത്രമെന്തേ നിനപ്പു നിൻ
...
കോമള മേനിതൻ രൂപം കാൺകെ
വർണ്ണാഭമാം -
കറുത്തപക്ഷികൾ
കറുത്തപക്ഷികളെ
കണ്ടിട്ടുണ്ടോ,
എല്ലുന്തി കരുവാളിച്ചവയെ!,
ചിതക്കാട്ടിലെ
പുകക്കൊമ്പിലിരുന്ന്
പാതിവെന്തപറവകൾ!. -
മൂന്നാം ജന്മം
ഒരു തോണിയാത്രയില്‍
പുഴയിൽ
മുങ്ങിപോയവരുടെ
... -
നിന്നെയോർത്ത്
എന്നിലന്നുദിച്ച
വെണ്ണിലാവെളിച്ചമേ നീ...
എങ്ങുപോയ് പറഞ്ഞിടാതെ,
കണ്ണുനീരിലാഴ്ത്തീ... -
ഇത് എന്റെ ഭാരതം
നാനാജാതി മതസ്ത നിബദ്ധം
സധർമാധിഷ്ഠിത കർമ പഥം
സകലാത്മ സഹോദര സത്യമതം
സംസ്കാര സനാതന സങ്കലിതം. -
ഹേ ഭാരതാംബേ
ഇരുൾമൂടി,യിന്ത്യതന്നുടലിൽ
...
ചെഞ്ചോരമുറിവുകൾ, ചിതറി -
ത്തെറിച്ചുന്മാദ -
ബാലാമണിയമ്മ
നാലാപ്പാടിനു ചിത്രകം, പൊതുവെ,യേവർക്കെന്നുമേയമ്മയായ്
കാവ്യശ്രീക്കൊരു മാല ചാർത്തിയഴകിൽകാവ്യം രചിച്ചൂ ചിരം, -
ഹൈക്കു കവിതകൾ
മറവി
ദുഃഖം മറന്നു ചിരി
...
ഇഷ്ടപ്പെടുന്ന -
വെടിയുക മൗനം
അമ്മേ, നിനക്കായി തേങ്ങുന്നു ഞാൻ,
നിൻ പുത്രിതൻ നോവിൽ പിടയുന്നു ഞാൻ. -
പാടുക പൂങ്കുയിലേ
സ്നേഹഗായകാ
ആശയ ഗംഭീരാ,
'ആശാ'നെന്ന
പ്രസിദ്ധ മഹാകവേ. -
പ്രവേശനോത്സവഗാനം
കാറ്റുപാടും ഞാറ്റുവേല പാട്ടു മൂളും കിളിമകളേ,
...
കാത്തിരുന്ന നാളിൽ നമുക്കൊത്തു -
ഞാൻ
ഞാനൊരു മിഴിവാർന്ന
...
അനുഭവം.
കുഞ്ഞു കാലത്ത് മഞ്ഞ്
പോലെ മനോഹര നീർത്തുള്ളിയായ്
ചേമ്പിലയിൽ വീണ് -
മഴ പറഞ്ഞതും പുഴ പറഞ്ഞതും
പുഴ പറഞ്ഞു
ഒഴുകുന്നതിന്മുമ്പ് ഞാൻ തുള്ളികളായിരുന്നു
... -
മാകന്ദദുഃഖം
കുന്നിന്‍ മുകളില്‍ ഏകാന്തതയില്‍
മാനം നോക്കി കൈകളുയര്‍ത്തി
ഹരിതമനോഹരമാമൊരു മാകന്ദം -
കാന്തവലയം
അറിയുന്നനുദിനമെൻ ജീവധാരയി-
ലദൃശ്യനാം നിന്നുടെ കരുതലിൻ പീലികൾ! -
അരുണനോട്
- MR Points: 100
- Status: Paid
നേരം വല്ലാതെയായീ -
യിതുവരെയരുണൻ,
നിദ്ര വിട്ടെത്തിയില്ലാ...
... -
സ്വപ്നം
നീലവിണ്ണിലേയ്ക്കൊന്ന്
പറന്നുയരാന്‍, മന്ദാനിലനില്‍
മേഘരാജികള്‍ക്കൊത്തൊന്നൊഴുകാന്‍
... -
വേട്ടാളൻ
- MR Points: 0
- Status: Ready to Claim
വെട്ടേറ്റു കിതക്കും വെയിലിൽ
...
വെളിപാടിനു വില്ലു കുലയ്ക്കും
വേട്ടാളൻ -
വിഷാദമഴ
മേഘം കറുത്തു, വാനം കറുത്തു,
കൂരയ്ക്കു കീഴെയൊരമ്മയോ തേങ്ങി. -
ഞാൻ പറയട്ടേ
പുഴയ്ക്കു പറയുവാനുള്ളത്
...
ഒരു കദന കഥ!
കൊടുമുടികളുടെ ഇടയിൽ -
മഴ
ചാറ്റൽ മഴ പെയ്തിറങ്ങി,
ഭൂമിതൻ ഉണങ്ങിയ വിരിമാറിൽ.
വേനലിൽ പൊള്ളിയ ഭൂമി കേഴുന്നു, -
നുറുങ്ങുകൾ
വില നിലവാരം
പട്ട് നൂൽ പുഴു വിന് വിലയുണ്ട്
...
തെരുവ് നായക്ക് വിലയുണ്ട്
മനുഷ്യന്റെ -
ചതിക്കാല കാഴ്ചകൾ
1. കാലവേതാളം
--------------------------------
വേടന്റെ കണ്ണിൽ കുരുങ്ങുന്ന പക്ഷിക്കു -
വേതാളരൂപം പിറക്കും!
... -
വിഷുപ്പിറ്റേന്ന്
വാടി വീണ കൊന്നപ്പൂക്കള്‍
പാതയോരത്ത് മഞ്ഞപ്പട്ട് വിരിച്ചു -
ശൂന്യത വരെ
വിജയിച്ചു, വിജയിച്ചു
സർവജ്ഞപീഠത്തി
... -
മയക്കുവെടി
തെറ്റുകളെ എതിർക്കാനെത്തിയവനെ മയക്കുവെടി വെച്ച് പിടിച്ചുകെട്ടി നാടുകടത്തിയിരിക്കുന്നു;
...
ഇനിയീ -
ചാരുകേശൻ്റെ ചിരി
ചരലെറിഞ്ഞോട്ടുമ്പുറത്താരോ,
...
ചാലിൻവഴി ചാടിയോടുന്നു!
ചാരെതുള്ളിയായ് തൂളിയാ പൂമഴ,
ചാഞ്ഞും ചരിഞ്ഞും -
പകൽപ്പാതി
പിന്നിലൊട്ടിനിൽക്കുമ്പോൾ നിനക്കേറ്റം പ്രിയതരം
എൻ്റെ ജീവൻ്റെ ഹരിത മുദ്രകൾ.
... -
വിരൽതുമ്പിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന വാക്കുകൾ
എഴുത്തുകാരാ,
...
വിരൽതുമ്പിൽ നിന്നും
നിങ്ങളുപേക്ഷിക്കുന്ന വാക്കുകൾ എവിടെ പോകുമെന്നറിയാമോ ?
അകത്തെ -
കൂട്ട്
- MR Points: 100
- Status: Ready to Claim
അപരാധിയായി ഞാനി-
വിടെ ജീവിത പടവുകൾ
പിറകിലേയ്ക്കിറങ്ങി
നടക്കവെ! -
ആഭാസവ്യവസ്ഥ
കരയല്ലേ കരികളെ
കരയാതിരിക്കുക, നിൻ
കരയിൽ കയറുവോർ
കരയില്ല നിശ്ചയം. -
വാക്കുകളുടെ നിള
വാക്കുകൾ വറ്റിപ്പോയ നിളയാണിന്നെൻ്റെ മാനസ്സം.
മൗന വല്മീകങ്ങളിൽ ഞാനോ കുടിയിരിക്കുമ്പോൾ,
... -
കിനാവ്
കണ്ടു ഞാനും കിനാവ്
...
സ്നേഹം കൊതിക്കും കിനാവ്
അതിൽ നിന്റെ മുഖം തെളിവായ് നിൽക്കും
മധുരം കനിയും -
കർഷകൻ
മണ്ണിൻ മനസ്സറിവുള്ളോരാണേ,
മണ്ണോളം താഴാൻ മനസ്സിവർക്കുണ്ടേ.
Page 1 of 13