Poetry

  • ഒരു പൊട്ടിത്തെറിയിൽ.......

    • MR Points: 100
    • Status: Ready to Claim

    jaslin

    ഒരു പൊട്ടിത്തെറിയിൽ,
    ചെമ്പിനടിയിലെ പാറ്റ മുതൽ
    കോലായിലെ  ഗ്ലാസിനടിയിൽ
    കെട്ടിക്കിടന്ന

    ...
  • ആശാമേഘങ്ങൾ

    sajith n kumar

    ആദ്യമായ് കൊണ്ടൊരാ ചാറ്റൽമഴയിൽ
    ആഴത്തിലെൻമനം നനഞ്ഞുവെങ്കിലും
    ആകാശമറഞ്ഞില്ല

    ...
  • നഗരവാരിധി നടുവിൽ

    നിറശോഭ തിങ്ങിടുമഴകിൻ പ്രഭയിലായ്
    മിന്നിത്തിളങ്ങും

    ...
  • എന്തൊരു ഒച്ചയും അനക്കവുമുള്ള വീടായിരുന്നു അത്

    • MR Points: 100
    • Status: Ready to Claim

    അങ്ങിനെയൊരുനാള്‍
    നോക്കിനോക്കിയിരിക്കെ
    പൊടുന്നനെയങ്ങു കാണാതാവും

    ...
  • അക്ഷരമാലയിൽ അമ്മ

    madhavan k

    അമ്മയെ
    ആനയോളം
    ഇഷ്ടം. 

  • മുഖമില്ലാത്തവർ

    ഒന്നല്ല, രണ്ടല്ല, പത്തു നൂറായിരം 
    മുഖമില്ലാ ജന്മങ്ങൾ നമ്മുടെ ചുറ്റിലും!

  • മൺ തോണി

    ആകാശനെരിപ്പോടിലൂതികാച്ചിയ
    പൂനിലാ വെളളിത്തിരി  വെട്ടത്തിൽ
    ഓർമ്മ കുതിർന്നീറനാം പുളിനത്തിൽ
    കളിമാനസം

    ...
  • ഇന്നു ഞാൻ നാളെ നീ

    പതിയെ ഞാൻ ചാരിയ
    ജാലക വാതിലി-
    ന്നരികിലൊരിത്തിരി-
    ത്തിത്തിരിപ്പക്ഷികൾ...

  • വഴി

    krishnakumar mapranam

    കാൺമൂ മുന്നിലൊരുവഴിയതു
    പെരുവഴി
    നീണ്ടുപോകുന്നറ്റം കാണാ

    ...
  • തലമുറ മാറ്റം

    madhavan-k

    ചാരുകസാരയിൽ
    ചാരിക്കിടപ്പൊരാൾ 
    മേൽമുണ്ടുമായി,
    ചാരെയന്നത്തെ 
    ദിനപ്പത്രം....

  • മൃതജീവനി

    പ്രണയത്തെയവൾ വിളിച്ചു നുറുങ്ങുന്ന നോവോടെ,
    പേമാരിയോ, പ്രളയമോ?
    അതൊരു

    ...
  • ചതുരംഗം

    ഇരുൾ നിറച്ച രാത്രിയും
    പകൽ നിറച്ച വെണ്മയും
    കൂട്ടുചേർന്നലങ്കരിച്ച
    നിത്യസമര ഭൂമിയിൽ, 

  • സ്നേഹ പൂക്കൾ

    ചൂടാതെപോയ
    പൂക്കളേക്കാൾ...
    കിട്ടാതെ പോയ
    സ്നേഹത്തിനാണ്
    മിഴിവ് 

  • ആഴങ്ങളിൽ

    swimming

    madhavan k

    മുമ്പത്തെ കുളങ്ങളിൽ
    കൂട്ടരോടൊത്തുകൂടി,
    വെള്ളത്തിന്നാഴങ്ങളിൽ
    കുത്തിമറിഞ്ഞ

    ...
  • ചിതൽ

    bindu dinesh

    വിരലുകളാൽ 
    എനിക്ക് ചെയ്യാനാകാത്തതാണ്
    ശരീരം കൊണ്ട് 
    നീ ചെയ്തു

    ...
  • മൗനമഴ നനഞ്ഞു

    രാഗവിലോല വീചികളലയടിക്കാത്ത
    ഹൃദയനഭസ്സിൻ ശാന്തിതീരങ്ങളിൽ 
    മൗനലിപിയിലെഴുതിയ പൂർവ്വരാഗം ...

  • ധന്യതീരം

    മലയാളനാടിന്റെ മാസ്മരകാന്തിയിൽ,
    ഒന്നായലിഞ്ഞിടാമൊത്തുചേരാം! 

  • മുറിവുകൾ

    മുറിവുകളുണ്ടാക്കുന്നതിലുമുണ്ട്
    ഒരു കലയൊക്കെ...

  • മാവേലി നാട്

    Asokan VK

    മാവേലി നാടെന്നാണ് സങ്കല്പം,
    അല്ല, മലയാളി മനസ്സുകളിൽ, 
    ആഴത്തിലൂന്നിയ വിശ്വാസമാണത്.. 

  • പറയാൻ മറന്ന പരിഭവം

    വെള്ളിനിലാക്കായലോളങ്ങളിൽ
    നീന്തുന്ന ഹംസമോ നീരദമോ,
    രാവിന്റെ മൗനസംഗീതങ്ങളിൽ
    പാടുന്ന വീണയോ

    ...
  • ഹൈക്കു കവിതകൾ

    ...
  • തൂപ്പ്

    • MR Points: 100
    • Status: Paid

    മുറ്റമടിക്കുമ്പോൾ
    ഒരു കൂട്ടം കരിയിലകൾ ഇളകിപ്പറക്കുന്നു.....
    മണ്ണിരക്കൂടുകൾ തകർന്നമരുന്നു...

    • Date Paid: 2023-05-13
  • ഒരു നിമിഷം!

    ആടയാഭരണങ്ങളൊന്നുമേ വേണ്ട,
    ആശിച്ചിരിക്കാൻ മനുഷ്യരല്ലല്ലോ?

  • കവിത

    രാച്ചില്ലയിൽ ഇരുളുറ്റി വീഴുന്നേരം
    പിൻനിഴലായെത്തുമെന്നമ്മ മാനസം

  • ഒരു ഫേസ്ബുക് സൗഹൃദം

    അവർ,
    അകലങ്ങളിൽ ഇരുന്ന്
    അടുത്ത
    സുഹൃത്തുക്കൾ
    ആകുകയായിരുന്നു....

  • ഓർമ്മത്തണൽ

    • MR Points: 100
    • Status: Ready to Claim

    അരികിലാരോ അതു 
    നീയല്ലേ ശലഭമേ, എൻ 
    സ്മൃതിപഥത്തിൽ 
    കുളിർകാറ്റു പോലെ. 

  • ഹൈക്കു കവിതകൾ

    chithrashalabham

    ...

  • ചില എഴുത്തുകൾ

    • MR Points: 100
    • Status: Paid

    പടക്കപ്പുരയ്ക്ക് തീപിടിച്ചതു പോലെയാണ്
    ചിലരുടെയെഴുത്തുകൾ...

    • Date Paid: 2023-05-13
  • എനിക്കും നിനക്കുമിടയിൽ

    വല്ലപ്പോഴുമെഴുതുന്ന തോന്ന്യാക്ഷരങ്ങളിൽ ഇഷ്ടത്തിന്റെ ഇനിപ്പുണ്ടല്ലോ എന്നു പറഞ്ഞതു നീയാണ്.

  • എന്റെ സ്വന്തം

    എന്റെ, സ്വന്തം മതം
    സ്വന്തവിശ്വാസം
    സ്വന്തസംസ്കാരം
    എൻ മാതൃഭാഷ;

  • വാക്കുകൾ

    ചില വാക്കുകളുടെയോർമ്മ
    അപ്പാടെ തളർത്തിക്കളയുന്ന
    ഒരു ഭൂതകാലമുണ്ടാകും നമുക്ക്....

  • കവിത- ശ്യാമ രാഗം

    തൂവാനത്തുള്ളികൾ ചന്തം ചാർത്തിയ
    കരിനീലച്ചിറകുകൾ വീശിപ്പറക്കും
    മഴക്കാവിലെ കരിമുകിൽപക്ഷികളേ
    ഇടയസഖിതൻ ശോകസാന്ദ്ര ബാഷ്പം
    മധുരാപുരിയിൽ മഴദൂതായ് പെയ്യാമോ

  • വിലാപങ്ങൾ

    വസന്തങ്ങളെത്രയോക്കൊഴിഞ്ഞു
    വാർമഴവില്ലിൻ അങ്കണത്തിൽ.
    വർഷമേഘങ്ങൾ വിലപിച്ചിടുന്നു
    വസന്തകാല പറവയെപോൽ.
    വാനമേഘത്തിൽ തിരഞ്ഞിടുന്നു
    വഴിയാത്രക്കാരായ നമ്മൾ.

  • നരബലി

     

    ചുടുചോരയൂറ്റി-
    ക്കുടിച്ചു രസിക്കുന്ന
    നരഭോജി വൃന്ദങ്ങ-
    ളേറുന്നീ നാട്ടിലും!

  • ഭൂമി സുന്ദരം

    ശാന്തമായുണർന്നുവെൻ മാനസം,
    ശാന്തിയേകുമീ വേളയിൽ.
    മുൾമുടി ചാർത്തിയ സഹനങ്ങളെന്നിൽ,
    മുദ്രിതമാകുന്ന സമയം.
    മൃത്യുവിൻ വിജയംവരിച്ച നിൻകണ്ണുകൾ,
    തിളങ്ങട്ടെയെന്നുമീ ഭൂവിലെങ്ങും.

  • കളിമണ്ണ്

    അനിർവചനീയമാം
    നിനവിന്റെ വാടിയിൽ
    മണ്ണിൽ രചിക്കുന്നു
    നനവുള്ള നോവുകൾ! 

  • കർമ്മപഥം വെടിയുമ്പോൾ

    എന്നോ നിനച്ചിരുന്നതാണെങ്കിലും
    കർമ്മരഥം തനിച്ചിറങ്ങിയ നേരത്ത്
    നിണം വറ്റിയെൻ  പച്ചഞരമ്പുകളിൽ
    നരച്ച

    ...
  • വേരുകൾ

    മുറിച്ചെറിഞ്ഞും വെട്ടി
    നുറുക്കി നീക്കിയും
    മരങ്ങളങ്ങനെ
    പാറാവുകാരന്റെ
    കണ്ണും
    വെട്ടിച്ച്
    ഇരുട്ടിലൂടെ
    പിടച്ച് നീങ്ങി.

  • ഒരു തരി

    കത്തിപ്പടരും കനലിന്നൊരു തരി-
    യിവിടെത്തിരയുക,
    ഊതിവളർത്തി, കദനക്കടലിൽ
    മാർഗസ്തംഭമൊരുക്കുക. 

  • ചിറകു മുളച്ചെങ്കിൽ

    കാടുകയറുന്ന നീറും നിനവുക-
    ളങ്കലാപ്പിന്റെ കുമിളയായുതിരുന്നു!
    വിഘ്നങ്ങളോരോന്നു വന്നുചേർന്നിങ്ങനെ,
    ആരോ മുറുക്കിയ കുരുക്കിൽ പിടഞ്ഞു ഞാൻ! 

  • ആദ്യപാഠം

    വിദൂരങ്ങളിൽ ചെന്നു രാപ്പാർക്കുവാൻ,
    വഴിമറന്നീടുന്ന സായന്തനങ്ങൾ.
    വിണ്ണിൽ വിരിയും താരകങ്ങളിൽ,
    വെളിച്ചം നിലയ്ക്കുന്ന വിസ്മയങ്ങൾ.
    വഴിയറിയാതെയലയുന്നുവോയെൻ,
    വിഷാദച്ചുവയുള്ള നീർമിഴികൾ.

  • ചില പുഴകൾ

    ചില പുഴകൾ അങ്ങിനെയാണ്....
    ഒരു കടൽ തന്നെ 
    വന്നുവിളിച്ചാലും
    മുഖം തിരിക്കും.

  • മറയുന്ന സന്ധ്യകൾ

    ഓണനിലാവേ പൂനിലാവേ,
    ഓടിയൊളിക്കയാണോ?
    ഒരായിരം കഥകൾ പറയാൻ,
    ഒത്തിരി നേരമിരുന്നാട്ടെ.
    ഓമനിച്ചെൻ്റെ താരിളം മേനിയിൽ,
    ഒരു മാത്ര നീയൊന്നു തഴുകീടുമോ?

  • ദുഃഖതീരം

    ദുഃഖതീരമിതെന്തിനു നൽകി
    മുക്തിദായകായെന്നിൽ.
    മുള്ളുകൾ നിറയുമീ മുൾമുടിയിൽ നിന്നും
    മോചനമൊന്നു നീ നൽകീടുമോ?
    മുറിവുകളേറ്റയീ മനസ്സിനെയൊന്നു നീ,
    കരപല്ലവത്താൽ തഴുകീടുമോ?

  • ഇന്നത്തെ രാഷ്ട്രീയം

    രാഷ്ട്രീയത്തിന് മൂക്കില്ല
    രാഷ്ട്രീയത്തിന് കണ്ണില്ല
    രാഷ്ട്രീയത്തിന് നേരില്ല  
    രാഷ്ട്രീയത്തിന് നാടില്ല    

  • ഒറ്റ

    • MR Points: 100
    • Status: Paid

    ലോകം മുഴുവൻ കൂടുകളാണെങ്കിലും
    ആകാശത്ത് ഒറ്റയ്ക്കലയാനാണെനിക്കിഷ്ടം.
    നിങ്ങൾ നീട്ടുന്ന ഒരു കൂടും 
    എനിക്ക് പാകമാകില്ല.

    • Date Paid: 2023-05-13
  • ഇനി വരും ജന്മവും

    അന്തരാത്മാവിനുള്ളിൽ കുഴിച്ചിട്ട
    തപ്തനിശ്വാസങ്ങളെത്രയെണ്ണി
    രാപ്പാതി തന്നിലുമീറൻമിഴികളാൽ
    ചിമ്മിത്തുറന്നു തിരഞ്ഞു നിന്നെ 

  • ഒരു നിമിത്തം മാത്രം

    പന്നിപ്പനി പടരുമ്പോൾ പന്നികളെ കൊല്ലാം
    പക്ഷിപ്പനി പടരുമ്പോൾ
    താറാവിനെ കൊല്ലാം
    കോഴികളെ കൊല്ലാം
    അവ കർഷകന്റതാണ്.

  • കദനം

    എരിയുന്ന നെയ്ത്തിരി നാളമായ്...
    തീരുമെന്നകതാരിലെന്നുമീ രത്നശോഭ.
    അകലെയെന്നാർക്കുമീ,
    ജപമാലകൾ മെല്ലെ;
    അരികിലുണരുമെൻ നെഞ്ചകത്തിൽ.
    ഉയിരുകൊടുത്തും ഉണരുന്ന ജിവനിൽ,
    ഉന്മാദമായ് നിന്നന്തരംഗം. 

  • വീണ്ടും

    കാത്തിരിപ്പിന്റെ പെരുമഴതോർച്ചയിൽ
    കാലിടറാതെ  നാം കണ്ടുമുട്ടണം
    ചേർത്തുനിർത്താതെയന്നും നീ  കരുതലാൽ
    നീങ്ങിനിൽക്കണം എന്നരികത്തായി.

  • ഓർമ്മയിലെ ഓണം

    ആടിക്കാറുമാഞ്ഞെത്തിയ ചിങ്ങനിലാവ്
    വെള്ളിനിലാപ്പന്തലിട്ടാവണിത്തറയിൽ
    തുമ്പയും തെച്ചിയും  കണ്ണാന്തളിപ്പൂവും
    ഓർമ്മച്ചിത്രാംബരം മൂടി ചിത്താങ്കണം 

  • എനിക്കലിയണം

    ചോറിനോടെനിക്കു പ്രണയമുണ്ടായിരുന്നോ?
    ഞാനുടുപ്പിനെ പ്രണയിച്ചിരുന്നോ?
    എനിക്കു പെണ്ണിനോടു പ്രണയമുണ്ടായിരുന്നോ?
    എനിക്ക്
    ഭൂമിയോടും ജലത്തിനോടും വായുവിനോടും പ്രണയമുണ്ടായിരുന്നോ? 

  • അനുരാഗ വീണ

    നിൻ രാഗമഴയിലൂടുതിരുന്ന തുള്ളി-
    യിലലിയുവാനീയെന്നെയനുവദിക്കൂ...
    ആദ്യസമാഗമ ലജ്ജയിൽ കിനിയുന്ന,
    ചൊടിമലരിതളിലെ മധു നുകരാൻ;

  • മണ്ണും വിണ്ണും

    പ്രണയതീരത്തു പണ്ടൊരുനാൾ
    മണ്ണുംവിണ്ണും കണ്ടുമുട്ടിയൊരു
    സന്ധ്യയിലന്നു, തുടങ്ങിയിരുവരും 
    അനശ്വര പ്രണയത്തിലാണിന്നും.

  • പോയ ഓണനാളുകൾ

    ഉദിച്ചുയർന്നൊരു സൂര്യബിംബം
    മുകിലുവന്നു മറച്ചപോൽ;
    കത്തിനിന്നൊരു ഭദ്രദീപം
    കാറ്റുവന്നു കെടുത്തപോൽ; 

  • കര ഒന്നു ഭയന്നു

    കാർമേഘം ഇരുണ്ടു
    കടൽ കാറ്റെവിടെ
    കടൽ ശാന്തമായി
    കര ഒന്ന് ഭയന്നു

  • ശ്രാവണ സ്വപ്നം

    ചിങ്ങവെയിലിൻ ചുംബനച്ചൂടേറ്റ് നാണിച്ചിരിക്കും

    ...
  • ഓണാശംസകൾ

    എന്തിനോ പിന്നെയും ഓണ-
    മിങ്ങെത്തുമ്പോൾ,
    എന്തിനോ ഉള്ളം
    പിടയുന്നുവെപ്പോഴും!
    ഉണ്ണികൾ മുറ്റത്തു പൂക്കളം തീർക്കുമ്പോൾ,
    എന്തിനോയെന്മനം
    തേങ്ങുന്നു മൗനമായ്‌!

  • ഓണ സദ്യ

    • MR Points: 100
    • Status: Paid

    അടുക്കളക്കോലായിലൊത്തുകൂടി
    ഉത്രാട സന്ധ്യയിലംബികമാർ;
    പലവക കൂട്ടു നിരത്തിവച്ചു
    സദ്യച്ചമയത്തിന്നാരംഭമായ്.

    • Date Paid: 2023-02-27
  • പൊന്നോണപ്പൂനിലാവ്

    പൊന്നോണപ്പൂനിലാവേ..
    ഈരാവിൽഞാനും നിന്നോടൊപ്പം
    പൊന്നോണസ്മൃതികളിലൊന്ന് നീരാടിക്കോട്ടേ?

  • ജീവിത ധർമ്മം

    ഉത്രാട നാളിൽ ഉറക്കമുണർന്നപ്പോൾ,
    തലെന്ന് പുതച്ചു് കിടന്ന ഉടുമുണ്ട് പരതി.... 
    ചളിപുരണ്ട, പിന്നി തുടങ്ങിയ ആ മുണ്ട് ആരോ അടിച്ച് മാറ്റിയിരിക്കുന്നു.

  • സ്വപ്നച്ചിറകേറി

    സ്വപ്‌നങ്ങൾക്കു ചിറകുകൾ മുളച്ചാൽ,
    മായാലോകത്തിൽ പറന്നുയർന്നിടാം. 

    കാണാത്ത കാഴ്ചകൾ കണ്ടു നടക്കാം,
    പക്ഷങ്ങളൊടിഞ്ഞാൽ തീർന്നൂ കഥയും.

  • ശംഖൊലി

    പൂവേ പൊലി, പൂവിളി വെറുമൊരു
    ആവേശക്കാഹളമല്ല,
    സഹ്യാദ്രിച്ചോട്ടിലുയർന്നൊരു 
    സംസ്കാരശംഖൊലി മാത്രം!

  • പുത്തൻ പുതിയ സ്വപ്നങ്ങൾ

    ഉടച്ചുവാർക്കുക സ്വപ്‌നങ്ങൾ
    ഉണർന്നുയരും തലമുറയ്ക്കായി
    ഉരുകിയ സ്വപ്നങ്ങളിൽ നിന്ന്
    ഉയരട്ടങ്ങനെ വീണ്ടും ഉയരട്ടെ

  • പട്ടങ്ങൾ

    കുട്ടികളുടെ കളിപ്പാട്ടം മാത്രമല്ല
    മുതിര്‍ന്നവരുടെതുമാണ്...!!

  • ഓണം പൊന്നോണം

    വന്നല്ലോ വീണ്ടും നല്ലയൊരോണം
    മാവേലിമന്നന്റെ ഓർമയുമായ്!

  • ലിനിയെന്ന മാലാഖ

    ലിനിയെന്ന മാലാഖയെ ഓർമ്മയില്ലേ?
    നിപ്പയെന്ന ഭീകരൻ കവർന്നെടുത്ത
    ചിറകറ്റു വീണൊരു വെള്ളരിപ്രാവ്,
    ത്യാഗിനിയായൊരു പെൺപൂവ്. 

  • മഴയൊന്നു നിന്നാൽ

    മഴയൊന്നു നിന്നാൽ
    മൂടൽ മഞ്ഞൊന്നുമാറും
    മഞ്ഞൊന്നു മാറിയാൽ 
    മരമൊന്നു കാണാം.

  • വീണ്ടും വസന്തം

    മകളേ, കയറുവാനിനിയുമേറെ,
    തളരാതെ കാൽകൾ ചലിച്ചിടേണം
    സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
    മുങ്ങാതെ നീന്തിക്കയറിടേണം.

  • കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ

    ഒരു കുഞ്ഞു സ്വപ്നമെങ്കിലും കാണാത്ത,
    മനുജർ കാണുമോയീ ഭൂവിൽ സംശയം.
    ഒരു മൂളിപ്പാട്ടാണെങ്കിലും പാടാത്ത-
    യൊരു മർത്ത്യൻ കാണുമോയീ ധരിത്രിയിൽ.

  • അന്ധതയ്ക്കുള്ളിലും

    മൂടിയെൻ നേത്രങ്ങളിലിരുൾ പടലങ്ങളാ-
    യരുണോദയത്തിൻ ശോഭയുമന്യമായ്
    വിഭാതം വിടർന്നതില്ലിന്നെന്റെ മുന്നിലും
    നിശ്ശബ്ദമെന്നുൾത്തടമാകെ തളർന്നിതാ... 

  • ഓണപ്പൂക്കൾ

    ഏറ്റവും നല്ല
    അന്ത്യ ശുശ്രൂഷ ലഭിക്കുന്നത്
    ഓണപ്പൂക്കളത്തിലിടം കിട്ടുന്ന
    വർണപ്പൂക്കൾക്കാവും.

  • നിന്നെ എഴുതാൻ

    • MR Points: 100
    • Status: Paid

    നിന്നെ എഴുതാൻ 
    വാക്കുകൾക്കൊരു നിമിഷം മതി.

    • Date Paid: 2023-05-13
  • കണ്ണട യുഗം


    കണ്ണടയില്ലാതുള്ളൊരു നരനെ
    കാണാനായിട്ടി,ല്ലധികമിവിടെ; 
    കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയും
    കണ്ണടയെ ശരണം പ്രാപിക്കുന്നു! 

  • കണ്ണീർപ്പൂക്കൾ

    മുറ്റത്തെ തൈമാവിൻ കൊമ്പിൽ നിന്നും,
    കിളിമൊഴിയൊന്നും കേൾക്കുന്നില്ല.
    ഏതോവിഷാദം തങ്ങിനിൽക്കുന്നു,
    മാവിൻച്ചുവട്ടിലെ നിസ്വനങ്ങളിൽ.
    ശ്യാമമേഘത്തിൻ ഹൃദയത്തിൽ നിന്നും,
    രാത്രിമഴ പെയ്തിറങ്ങുന്നു.

  • ഞാനും എന്റെ ദൈവവും

    എപ്പോൾ പ്രാർത്ഥിച്ചാലും വന്നെത്തുന്നെന്റെ
    ഹൃത്തിൽ, ഞാനാരാധിക്കുന്ന ദൈവവും;
    എന്റെയുൾക്കാമ്പിലെ ശ്രേഷ്ഠ ഭക്തിയിൽ
    എന്നോടൊപ്പം ചേരുന്നെന്റെ ദൈവവും!

  • ചിങ്ങക്കാറ്റ്

    പൂങ്കുലകൾ തൊട്ടുതലോടി
    പൊൻവെയിലിൻ കസവുഞൊറിഞ്ഞ്
    കാകളികൾ പാടിവരൂ നീ 
    കുളിരണിയും ചിങ്ങക്കാറ്റേ!

  • പ്രണയം ചാലിച്ച്...

    നിറഞ്ഞ മഷിക്കുപ്പി പോലെയാണ്,
    എനിക്കു നിന്നോടുള്ള പ്രണയം... 

  • രക്തരൂപാന്തരം മരണം

    • MR Points: 100
    • Status: Ready to Claim

    കണ്ണാൽ, കിനാവിൻ -
    കാഴ്‌ച കാണില്ല
    ഉള്ളാൽ രുചിക്കുവാൻ
    തേൻ മതിയാകില്ല
    അകക്കണ്ണുകൊണ്ടേ-
    തുറക്കുന്നു കാലം
    ആത്മാക്ക,ളവിടെ-
    പുറംകാഴ്ച മാത്രം!

  • നിറങ്ങൾ

    എന്നുമിരുട്ടിനെ പേടിച്ചിരുന്നു ഞാൻ,
    ഇരുട്ടു കറുപ്പല്ല
    നിറക്കൂട്ടു ചാലിച്ചവെട്ടത്തിൻ
    കാൽസ്പർശമേൽക്കാത്ത 
    അജ്ഞാന പ്രേതങ്ങൾ
    ചുറ്റിക്കറങ്ങുന്ന,
    പേടിയിടം മാത്ര-
    മെന്നുമറിഞ്ഞു ഞാൻ!

  • മൂന്നു കവിതകൾ

    • MR Points: 100
    • Status: Paid

    1. നല്ല കുട്ടി

    അനുസരണ
    തിന്നുതീർത്ത ബാല്യവും,
    കുടുംബത്തിന്റെ
    മാനാഭിമാനങ്ങൾ കാക്കാൻ
    അടച്ചിട്ട കൗമാരവും,...

    • Date Paid: 2023-05-13
  • യക്ഷിയോട് പറയാനുള്ളത്

    പാലമരത്തുമ്പിലിരുന്ന് 
    പൂങ്കാറ്റിൻ കുളിരും കൊണ്ട്
    പുകയിലയും കൂട്ടിമുറുക്കും
    പൂമുള്ളിക്കാവിലെപ്പെണ്ണേ

  • മഴയഴക്

    ഈറൻമുടികോതി,യേകയായംബര -
    മേറി വധൂടിപോൽ പുതുപുലരി.
    നിറമെഴാമോഹത്തിൻ തുയിലുമായ് മുകിലുകൾ
    നിറമിഴിതോരാതെ പെയ്കയായി!

  • പൊലിഞ്ഞ കിനാവുകൾ

    ഒരു നവ മുകുളമായ്
    പൂവാടി തന്നിൽ
    ഒരു നൂറു കനവുമായവൾ പിറന്നു,
    പാതിവിടരുന്നതിൻ
    മുൻപിലേതോ
    പാപത്തിൻ കൈകളിൽ
    ഞെരിഞ്ഞമർന്നു!

  • എന്റെ ശബ്ദം

    മഹാരാഷ്ട്രയിലെ 'ബീഡ്'* എന്ന സ്ഥലത്തു നടന്ന ഈ കരളലിയിക്കുന്ന സംഭവം ഒരു പൗരയെന്ന നിലയിൽ എന്നിലുണ്ടാക്കിയ അനുരണനങ്ങൾ... 
     
    മാറു ചുരത്തുമീ
    ചുടുപാലു മോന്തുവാ-
    നാരുടെ ബീജത്തി-
    നാഭാഗ്യമേ!
    നാലാളുമല്ലതു,
    നാനൂറു പേരവർ
    താങ്ങുമീ ഗർഭമി-
    ന്നാരുടേതോ?

  • കടലാസ് തോണി

    പെരുമഴതോര്‍ന്നീയിടവഴിയോരത്ത്
    ചെറുകൈത്തോടിലൂടൊഴുകും 
    ജലപ്രവാഹങ്ങള്‍
    ഇളംതെന്നലില്‍ മെല്ലെ
    ഉലഞ്ഞുമാടിയും ഒഴുകിയെത്തുന്നു
    ഒരു  കടലാസ് തോണി

  • എനിക്കു വിലയെത്ര

    ഞാനെന്നെ വിറ്റുവോ!
    ജീവിത വേദിയിൽ,
    നാല്ക്കാലിച്ചന്തയിൽ
    ഇരുകാലിയായഞാൻ,

  • ഭയം നിറഞ്ഞ നാളുകൾ

    ഭീതിദമായൊരന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ,
    ഭയം വിഴുങ്ങേണ്ടതായി വന്നേക്കാം;
    പേടിപ്പെടുത്തുന്നതാം കാഴ്ചകളിന്നു പാരിൽ,
    ദിവസേനയെന്നോണം നാം കാണുന്നു! 

  • സ്മരണകൾ

    എന്തിനു കരയണമെന്തിതു നിങ്ങൾ.
    എന്തിനു കേണിടേണമെന്നും.
    സ്വാതന്ത്ര്യത്തിൻ ശബ്ദമിതല്ലോ,
    ജയജയജയ ജയഹേ.
    പാതി വിടർന്നൊരു പാലപ്പൂപോൽ,
    പാരിലനീതി പടർന്നു

  • അഭയം

    കാറ്റ്,
    ഇലയിലേയ്ക്ക്
    തിരമാല
    കടലിലേയ്ക്ക്
    വെളിച്ചം
    സൂര്യനിലേയ്ക്ക്
    നീരുറവ, അതിന്റെ-
    കുംഭങ്ങളിലേയ്ക്ക്
    നിലവിളികൾ, അതിന്റെ-
    മൗനത്തിലേയ്ക്ക്-
    മടങ്ങുന്നു.

  • മുഖപടം

    ഒത്തിരി നാളുകൾ കാത്തിരുന്നില്ലേ നീ,
    ഓർമകൾ ഓടിക്കളിക്കുമീ തീരത്തിൽ.
    ഒരു മാത്ര നിന്നെ മറക്കുവാനായെൻ,
    മനസ്സിനെ ഞാനൊന്നൊരുക്കിടുന്നു.
    മൃത്യുവിൽ വിജയം വരിച്ചീടുകിലെൻ,
    വിധിയെ പഴിച്ചു കഴിഞ്ഞിടാം ഞാൻ.

  • സ്മാർട്ട് ഫോൺ

    • MR Points: 100
    • Status: Paid

    ഞാൻ വലിച്ചിവനെയെറിയും
    ദൂരത്തൊഴുകുന്ന തോട്ടിലെ-
    ച്ചേറിന്റെ ഗർഭത്തിൽ 
    വീണൊരു, മുത്തായി മാറുവാൻ! 

    • Date Paid: 2022-12-13
  • ചിരകാല പ്രണയം

    പുകപോലെ  അകലെ
    കടൽ തൊട്ടുനില്‌ക്കും
    ആകാശം അകലെ
    നിഴൽപോലെ ചാരെ  

  • വഴിയോരക്കാഴ്ചകൾ

    വഴിയോരം വിജനമാകുന്നുവോ?
    തൃണങ്ങളിൽ മഞ്ഞുകണങ്ങൾ,
    വീണു വിറങ്ങലിക്കാതിരുന്നാൽ,
    വിതുമ്പിയൊഴുകാതിരുന്നാൽ
    വഴിയോരക്കാഴ്ചകൾ
    വിസ്മയങ്ങളാകാം.
    വിരൽത്തുമ്പിൽ വിടരും
    വിവേചനത്തിൻ്റെ മട്ടുപ്പാവിൽ,
    അന്തേവാസികൾ
    ആത്മഗതം ചെയ്യുന്നു.

  • പ്രണയം

    മനക്കണ്ണിൻ തിമിരമാകുന്ന പ്രണയം;
    മഴവില്ലിൻ ഏഴു വർണ്ണമുള്ളൊരു പ്രണയം
    നിസ്വാർത്ഥ സ്നേഹത്തിൻ നീരുറവയാമത്
    വരണ്ടു കിടക്കും മരുഭൂവിൽ 
    നേർത്ത് സൗരഭ്യമേറിയ പാതിരാ,
    പൂപ്പോലെയും;

  • പൂജാപുഷ്പം

    അകതാരൊരുങ്ങിയെൻ മനസ്സുണർന്നു
    അനുതാപമോടെ നിൻസന്നിധേ.
    ആത്മരക്ഷക്കായ് നിന്നാത്മബലിയിൽ,
    ഭയഭക്തിയോടെ പങ്കുചേർന്നു.
    പരിഭവമൊന്നും പറയാതെതന്നെ
    നിൻ പാദതാരിൽ സമർപ്പിച്ചു ഞാൻ.

  • ആത്മമിത്രങ്ങൾ

    അർഥശൂന്യമായി മാറുന്നു ജീവിതം
    സ്നേഹബന്ധങ്ങളൊന്നുമില്ലെങ്കിൽ! 

  • കാഴ്ചയില്ലാത്തവർ

    കണ്ണുണ്ടായിട്ടുമൊന്നും കാണാത്തതായ്,
    ഭാവിച്ചുംകൊണ്ടിരിക്കുന്നു മര്‍ത്ത്യരും;
    കണ്ണുണ്ടായാൽപ്പോരാ കാണണ്ടേ നമ്മൾ,
    കാഴ്ചയില്ലാത്തപോൽ നാട്യമെന്തിനായ്! 

  • ശരത്കാല സ്വപ്നം

    തുറന്നെഴുതിയൊരു താളിൽ,
    നിൻ തുടിക്കുന്ന ഹൃദയം ഞാൻ കണ്ടു.
    മുല്ലപ്പൂചൂടിയ നിന്നളകങ്ങളിൽ നിന്നും,
    വമിക്കുന്നു നറുമണമെങ്ങും.
    ഒരുങ്ങിയെത്തി യെന്നോർമ്മകളിൽ നീ,
    ഒരിക്കലുമണയാത്ത പ്രണയമായി.

  • കിളിക്കൂട്

    പൂക്കൾ ചിരിക്കും മാമലത്തണലിൽ
    പൊന്നോളം തെന്നിയോടും ആറ്റുകരയിൽ
    പൂമരശാഖിതൻ  കവലകളൊന്നിൽ
    പഞ്ജരം നെയ്തുവെച്ച വിഹംഗമേ