സിനിമ: കഥാവശേഷൻ
സംവിധാനം: ടി വി ചന്ദ്രൻ
ഭാഷ: മലയാളം
ഒന്നു നോക്കിയാൽ, ചില മനുഷ്യർക്കുള്ളിൽ ഇപ്പോഴും "കഥാവശേഷനിലെ "ഗോപിനാഥൻ നായരുണ്ട് എന്നു കാണാം. ജീവിതത്തിന്റെ ഏറ്റവും വലിയ പരീക്ഷണം നിസ്സഹായതയാണെന്നറിഞ്ഞതു
സിനിമ: കഥാവശേഷൻ
സംവിധാനം: ടി വി ചന്ദ്രൻ
ഭാഷ: മലയാളം
ഒന്നു നോക്കിയാൽ, ചില മനുഷ്യർക്കുള്ളിൽ ഇപ്പോഴും "കഥാവശേഷനിലെ "ഗോപിനാഥൻ നായരുണ്ട് എന്നു കാണാം. ജീവിതത്തിന്റെ ഏറ്റവും വലിയ പരീക്ഷണം നിസ്സഹായതയാണെന്നറിഞ്ഞതു
സഹപാഠികളായ കൂട്ടുകാർ ഏറെ കഷ്ടപ്പെട്ട് ഒരുപാടു നമ്പറൊക്കെ ശേഖരിച്ച് ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഈയിടെയാണ്. എല്ലാവരും കാര്യ ഗൗരവമുള്ള കുടുംബനാഥന്മാരും, കുടുംബിനികളും
ദുഃഖശനിക്ക് പള്ളിയിൽ പോകാമെന്ന് കരുതി ഒപ്പമുള്ള കൂട്ടുകാരേം കൂട്ടി പള്ളിയിലേക്കു നടന്നു. പള്ളിയിൽ പ്രാർഥന ഉയർന്നു പൊങ്ങി. കൂടെ എന്റെ ഒരു വളിയും. ഭാഗ്യം ആരും കേട്ടില്ല.!! വയറിനു എന്തോ
ഭൂതകാലത്തിലേയ്ക്ക് നോക്കി നമ്മൾ അറിയാതെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് എത്ര മനോഹരമായിരുന്നു അല്ലെങ്കിൽ അങ്ങനെ സംഭവിക്കാഞ്ഞത് എത്ര വലിയ നഷ്ടമായി എന്നൊക്കെ.
നാലാംക്ലാസ്സുവരെ വിദ്യാഭ്യാസം എ.ഡി.എൽ.പി.സ്ക്കൂൾ എഴുവന്തലയിലായിരുന്നു. അമ്മയുടെ വീടിന് വളരെ അടുത്താണിത്. അതുകൊണ്ടായിരിക്കാം അമ്മയും ഞാനുമൊക്കെ അമ്മയുടെ
അതിരാവിലെ നടയടിയായി OPR ന്റെ രണ്ടു പെഗ് കട്ടക്ക് അടിച്ചിട്ട് രായപ്പണ്ണന്റെ റബറും തോട്ടത്തിൽ ഗുലാം പരിശു കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഗുണൻ മേശരിയെ ലാസർ മുതലാളി കാണാൻ ചെന്നത്.
വർഷങ്ങൾക്ക് മുൻപാണ്. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തുവ്വൂർ സാഗർ തീയേറ്ററിൽ ഒരു സിനിമക്ക് പോകാൻ പ്ലാനിട്ടു. സെക്കൻഡ് ഷോ ആണ്. മനോജിന്റെ വീട് ആണ് കുറച്ചു ദൂരെ. അര മണിക്കൂറോളം
യൂത്ത്ഫെസ്റ്റിവല്ലിൽ നിന്നും കുറ്റിയും പിഴുത് ഓടിയ മുള്ളുഷാജി കൂട്ടായിയെ ചാക്കിട്ടു പിടിച്ചു. കുട്ടായിയും മഞ്ജുവും അയൽക്കാരും പരസ്പരം കാണുമ്പോൾ "ടീ മഞ്ജു നിനക്ക് ഇന്ന് ട്യൂഷൻ ഇല്ലേ, നീ
കുട്ടിയും കോലും കളിയിൽ തോറ്റ് പണിഷ്മെന്റ് ആയി നൂറു മീറ്റർ ഓട്ടം ഓടി വിയർത്തു കുളിച്ച് പതയിളകി പട്ടിയെപ്പോലെ അണച്ചുകൊണ്ടിരുന്നപ്പോഴാണ് മുള്ളുഷാജി തന്റെ ഹെർക്കുലീസ് സൈക്കിളിൽ പാഞ്ഞു പറിച്ചു വന്നത്.
നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു. താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ, വർക്ക് ഷോപ്പ്, മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.
പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം! പരിഭവങ്ങൾ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു
സി. ബി മണി അഥവാ ചുള്ളിപ്പറമ്പിൽ ബാലേട്ടൻ മകൻ മണിയേട്ടനെ മരോട്ടിച്ചാൽകാർക്കെല്ലാം നന്നായറിയാം. മണിയേട്ടനെ ചോദിച്ചു വരുന്നവരോട് മരോട്ടിച്ചാലിലെ പിള്ളേർ പറയും "ഇമ്മടെ പണിക്കുപോവാത്ത മണിയേട്ടന്റെ വീടല്ലേ.. ദാ.. വിടെന്നു.. ",...
കുട്ടിക്കാലവും ആ മധുരിക്കുന്ന ഓർമ്മകളും ഇന്നും എന്റെ മനസ്സിനെ ത്രസിപ്പിക്കാറുണ്ട്.കൂടെ ദുഃഖവും തോന്നാറുണ്ട്, ആ മാധുര്യമുള്ള നാളുകൾ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ എന്നോർത്ത്.
ചില ഓർമ്മകൾ അങ്ങനെയാണ് കാലമേറെ കഴിഞ്ഞാലും നിറം മങ്ങില്ല. ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ ആരാധനയും. ബഥനി L.P school സ്കൂൾ. എന്റെ ആദ്യവിദ്യാലയം. ഒരേ നാട്ടിൽ ജീവിക്കുന്നവർക്ക്
ആടിനെ അഴിച്ചു പേരച്ചുവട്ടിൽ കെട്ടിയിട്ട് , രാവിലെ വാങ്ങിയ പാവം മത്തിയെ പറ്റിക്കണമോ, അതോ കറിവവെക്കണമോ, അതോ വറക്കണമോ എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചിന്തകളുമായി ആടിന്