ദുഃഖശനിക്ക് പള്ളിയിൽ പോകാമെന്ന് കരുതി ഒപ്പമുള്ള കൂട്ടുകാരേം കൂട്ടി പള്ളിയിലേക്കു നടന്നു. പള്ളിയിൽ പ്രാർഥന ഉയർന്നു പൊങ്ങി. കൂടെ എന്റെ ഒരു വളിയും. ഭാഗ്യം ആരും കേട്ടില്ല.!! വയറിനു എന്തോ
ദുഃഖശനിക്ക് പള്ളിയിൽ പോകാമെന്ന് കരുതി ഒപ്പമുള്ള കൂട്ടുകാരേം കൂട്ടി പള്ളിയിലേക്കു നടന്നു. പള്ളിയിൽ പ്രാർഥന ഉയർന്നു പൊങ്ങി. കൂടെ എന്റെ ഒരു വളിയും. ഭാഗ്യം ആരും കേട്ടില്ല.!! വയറിനു എന്തോ
അതിരാവിലെ നടയടിയായി OPR ന്റെ രണ്ടു പെഗ് കട്ടക്ക് അടിച്ചിട്ട് രായപ്പണ്ണന്റെ റബറും തോട്ടത്തിൽ ഗുലാം പരിശു കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഗുണൻ മേശരിയെ ലാസർ മുതലാളി കാണാൻ ചെന്നത്.
യൂത്ത്ഫെസ്റ്റിവല്ലിൽ നിന്നും കുറ്റിയും പിഴുത് ഓടിയ മുള്ളുഷാജി കൂട്ടായിയെ ചാക്കിട്ടു പിടിച്ചു. കുട്ടായിയും മഞ്ജുവും അയൽക്കാരും പരസ്പരം കാണുമ്പോൾ "ടീ മഞ്ജു നിനക്ക് ഇന്ന് ട്യൂഷൻ ഇല്ലേ, നീ
കുട്ടിയും കോലും കളിയിൽ തോറ്റ് പണിഷ്മെന്റ് ആയി നൂറു മീറ്റർ ഓട്ടം ഓടി വിയർത്തു കുളിച്ച് പതയിളകി പട്ടിയെപ്പോലെ അണച്ചുകൊണ്ടിരുന്നപ്പോഴാണ് മുള്ളുഷാജി തന്റെ ഹെർക്കുലീസ് സൈക്കിളിൽ പാഞ്ഞു പറിച്ചു വന്നത്.
നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു. താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ, വർക്ക് ഷോപ്പ്, മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.
പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം! പരിഭവങ്ങൾ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു
സി. ബി മണി അഥവാ ചുള്ളിപ്പറമ്പിൽ ബാലേട്ടൻ മകൻ മണിയേട്ടനെ മരോട്ടിച്ചാൽകാർക്കെല്ലാം നന്നായറിയാം. മണിയേട്ടനെ ചോദിച്ചു വരുന്നവരോട് മരോട്ടിച്ചാലിലെ പിള്ളേർ പറയും "ഇമ്മടെ പണിക്കുപോവാത്ത മണിയേട്ടന്റെ വീടല്ലേ.. ദാ.. വിടെന്നു.. ",...
ആടിനെ അഴിച്ചു പേരച്ചുവട്ടിൽ കെട്ടിയിട്ട് , രാവിലെ വാങ്ങിയ പാവം മത്തിയെ പറ്റിക്കണമോ, അതോ കറിവവെക്കണമോ, അതോ വറക്കണമോ എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചിന്തകളുമായി ആടിന്
റിട്ടയേർഡ് ലൈൻമാൻ ടെസ്റ്റർ തോമയേയും കട്ട ചങ്കുകളായ താറാവ് വറീതിനെയും കൊച്ചൗത യെയും പോലീസ് പിടിച്ചു. അതും മാരക ആയുധങ്ങളുമായി രാത്രി കൊട്ടേഷൻ പണിക്ക് പോയതിന്.
നിൻ്റെ മുഖമൊന്നു കാണുവാൻ ആൽത്തറയിലേക്ക് രാവിലെ കുളിച്ച് കുട്ടപ്പനായി വരാമെന്ന് വെച്ചാൽ നീ ഇപ്പോൾ അമ്പലത്തിൽ വരാറില്ല. നീയെന്നല്ല ആരും, കോളേജ് വിടുന്ന വൈകുന്നേരങ്ങളിൽ ബസ് സ്റ്റോപ്പിൽ
കോടതിയിൽ ആളുകൾ തിങ്ങി നിറഞ്ഞിരിപ്പാണ്. .ഒരു കൊലപാതക കേസിന്റെ വിചാരണ നടക്കുകയാണ്.പലരേയും സാക്ഷി വിസ്താരം നടത്തുന്നു. അപ്പോഴാണ് ഒരു നായ ഓടി കിതച്ച് സാക്ഷി കൂട്ടിലേയ്ക്ക് വന്ന്
പാരയില് പരമപുച്ഛം പ്രകടിപ്പിച്ചിരുന്ന പത്തനാപുരത്തെ പ്രഗല്ഭനായ പ്രമാണിയായിരുന്നു പത്തായപ്പുരയ്ക്കല് പാച്ചുപിള്ള. പാവങ്ങളുടെ പുരയിടങ്ങളുടെ പ്രമാണങ്ങളെല്ലാം പാച്ചുവിന്റെ പത്തായത്തിലാണ് പെറുക്കിവച്ചിരുന്നത്. പണം പലിശയ്ക്കു കൊടുക്കുന്ന പരിപാടി പാച്ചുവിനുണ്ടായിരുന്നു.
സമയം രാവിലേ പത്തരമണി , കുളക്കോഴിക്കുന്നിന്റെ നെറുകയിൽ കത്തുന്ന ചൂടിനെ വെല്ലുവിളിച്ചുകൊണ്ട് പുല്ലുവെട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലുറപ്പ് പെണ്ണുങ്ങൾ. കൊറോണയും വരാനിരിക്കുന്ന പഞ്ചായത്ത്