- Written by: Chief Editor
- Category: Experience
- Hits: 285
മീനച്ചൂട് അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കയാണ്. ഇന്നു പെയ്യും, നാളെ പെയ്യാതിരിക്കില്ല, മറ്റന്നാൾ തീർച്ചയായും പെയ്തിരിക്കും എന്നിങ്ങനെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ കണ്ട് വേഴാമ്പലിനെപ്പോലെ നാം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
- Written by: Saraswathi T
- Category: Experience
- Hits: 385
ഒരു പൂച്ചപുരാണം കേട്ടാലോ .. പണ്ടു പണ്ട് നടന്നതൊന്നുമല്ല കെട്ടോ .. ഈ അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും ഒന്നും സാങ്കല്പികമല്ല. ആർക്കെങ്കിലും ഇതവരെപ്പറ്റിയാണെന്നു തോന്നിയാൽ അതൊട്ടും യാദൃശ്ചികവുമല്ല.
- Written by: Saraswathi T
- Category: Experience
- Hits: 387
അങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നഓണവും കടന്നു പോയി. എന്തെല്ലാമായിരുന്നു മോഹങ്ങൾ ! കടിഞ്ഞാണില്ലാത്ത കുതിര പോലാണ് മനുഷ്യ മനസ്സ് എന്നാരോ പറഞ്ഞത് എത്ര ശരിയാണ്. ഇതിലും നന്നായി മനസ്സിൻ്റെ സ്വഭാവത്തെ നിർവ്വചിക്കാനാർക്കു കഴിയും?
- Written by: Shamseera Ummer
- Category: Experience
- Hits: 245
വീട് വെക്കാനൊരു സ്ഥലം വാങ്ങാനൊരുങ്ങിയപ്പോൾ എനിക്കാകെയുള്ള ആവശ്യം വഴിയും വെള്ളവും വേണം എന്നതായിരുന്നു. ഒരുപാട് സ്ഥലങ്ങൾ കണ്ടെങ്കിലും വഴിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലം ഒന്നും ശരിയായില്ല. ഒടുവിൽ കുറച്ചു വില കൂടുതലാണെങ്കിലും മനസ്സിനിങ്ങിയ സ്ഥലം തന്നെ വാങ്ങി.
- Written by: Lijy Xavier
- Category: Experience
- Hits: 218
ഞങ്ങളുടെ എല്ലാം അമ്മയായ ശാന്ത ടീച്ചറെ പറ്റി പറയാതെ വയ്യ. ശാന്ത ടീച്ചറും നാരായണൻ മാഷും. അവർക്കു മക്കൾ ഇല്ലായിരുന്നു.ഞങ്ങൾ എല്ലാവരും അവർക്കു മക്കൾ ആയിരുന്നു.
- Written by: Lijy Xavier
- Category: Experience
- Hits: 394
സ്കൂൾ കാലഘട്ട ത്തിലെ ഓർമ്മകൾ ആണ് കൂടുതൽ മനസ്സിൽ തെളിഞ്ഞു നിക്കുന്നത്. ചെറിയ ക്ലാസ്സിൽ ഡാൻസ് കളിച്ച കാര്യം ഓർത്ത് പോവുന്നു. ടീച്ചറുടെ മകൾ ആയത് കൊണ്ട് ഒരൂ പരിഗണന എല്ലാ കാര്യത്തിനും കിട്ടിയിരുന്നു.
- Written by: Anjana .S.Thampi
- Category: Experience
- Hits: 298
ഉമ്മറക്കോലായിൽ മാനം നോക്കി മഴ കാത്തിരുന്ന ബാല്യത്തിൽ മഴക്കു പേര് കളിത്തോഴനെന്നായിരുന്നു. അമ്മയുടെ കണ്ണു വെട്ടിച്ച് മുറ്റത്തും തൊടിയിലും ചാടി തിമൃത്തതും, കുഞ്ഞോളങ്ങളിൽ കപ്പലുപായിച്ചതും, കാറ്റിലാടുന്ന മൂവാണ്ടന്റെ ഉച്ചിയിലെ തേൻപഴം വീഴാൻ നോമ്പുനോറ്റതും, സ്കൂളുവിട്ടു നനഞ്ഞു വന്ന സായാഹ്നങ്ങളും, മടി പിടിച്ചു പുതച്ചുറങ്ങിയ പ്രഭാതങ്ങളും.
- Written by: Rajendran Thriveni
- Category: Experience
- Hits: 321
ചാഴികാട്ട് രാമ(ൻ) ചേട്ടൻ കുടപ്പനയിൽ കയറി മടലു വെട്ടുന്ന വിദഗ്ധനാണ്. ഏതു വലിയ പനയിലും വലിഞ്ഞു കയറും. വർഷങ്ങൾക്കു മുമ്പ് പുര മേയാനും ഷെഡു കെട്ടാനും പന്തലിടാനും ഓല വേണം.