കഥകൾ
- Details
- Written by: Charles Varghese
- Category: Story
- Hits: 1661
പുറത്തെ കാറ്റിനു കടുത്ത ചൂടാണ്. സ്വപ്നങ്ങൾ ബാക്കിയാക്കി മരണമടഞ്ഞവരുടെ ചിതയിൽ നിന്നുയരുന്ന കാറ്റാണത്. അതു കൊണ്ടാവാം അതു എന്നെ ഇത്രമേൽ പരവശനാക്കുന്നത്. ചില ചിതകൾ തുള്ളി കളിക്കുന്നത് കണ്ടിട്ടില്ലേ..?
പ്രതീക്ഷകൾക്കും മോഹങ്ങൾക്കും ചൂടെൽക്കുമ്പോൾ പിടിച്ച് നിൽക്കുവാൻ ശ്രമിക്കുന്നതാണത്.
- Details
- Written by: റാസി
- Category: Story
- Hits: 1746
കണ്ടൻപൂച്ചന്റൊപ്പം മീന്മുളളിന് തല്ലുണ്ടാക്കുമ്പോ ചെമ്മക്കന് ഒരൊറ്റ ഗോൾ മാത്രം ഒള്ളു... പൊടി മണ്ണിൽ ചന്തിയും കുത്തി ഇരിക്കണ കാപ്പി പെട്ടച്ചി. സാധാരണ വർത്താനവും ഇമ്പ്രെഷൻ ഇണ്ടാക്കലും ഒരു വിസയം ആയിരുന്നില്ല. ഇതിപ്പോ ഓൾ ചക്കക്കുരു പോലോത്ത ഖൽബിൽ കയറിക്കൂടി.ഓളെ വസത്താക്കണം. ഒരേ ഒരു ലക്ഷ്യം.
- Details
- Written by: അൻസു
- Category: Story
- Hits: 1611
30/07/2016 നിന്നിലേക്ക് എന്റെ നോട്ടം ആദ്യമായി എത്തിയ ദിവസം. ആ വൈകിയ രാത്രിയിൽ സുഹൃത്തിനോടൊത്ത് ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആകസ്മികമായാണ് നാടക പരിശീലന ക്യാമ്പിലെത്തിച്ചേർന്നത്.
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 1675
ഗോപുരം പോലെ ഉയര്‍ന്നു നില്ക്കുന്ന ഫ്ളാറ്റിലെ പതിനാലാം നമ്പര്‍ മുറിയില്‍ അസ്വസ്തതയുടെ കാറ്റേറ്റ് അലമേലു ഉലഞ്ഞു . ജീവിതത്തിനെന്തെങ്കിലും ലക്ഷ്യമുണ്ടോ..? അലമേലു ചിന്തിച്ചു. പെരുമാള്‍ പോയികഴിഞ്ഞിരിക്കുന്നു . ഇനി എത്ര ദിവസം കഴിഞ്ഞായിരിക്കും വരിക എന്നാര്‍ക്കറിയാം.
- Details
- Written by: Jomon Antony
- Category: Story
- Hits: 2044
മഞ്ഞുമുത്തുകള് ചിതറി വീണു പാറകെട്ടുകളുടെ പുറം ചട്ട പാടെ നനഞ്ഞിരുന്നു. കുഞ്ഞരുവികൾ പോലെ ജലകണങ്ങൾ ഒലിച്ചിറങ്ങി,അരുവികൾ ചിലത് പാതി വഴിയിൽ അസ്തമിച്ചു അവയുടെ ഒഴുക്കിന്റെ സ്രോതസ്സ് നിലച്ചപ്പോൾ.
- Details
- Written by: Muralee Das P K
- Category: Story
- Hits: 1784
”കൈ നീട്ടടാ” പുതുതായി ആ സ്കൂളിൽ വന്ന ശ്രീദേവി ടീച്ചർ രാജീവിന്റെ നേർക്ക് ചൂരൽ ഓങ്ങി നിന്നു. രാജീവ് എഴുന്നേറ്റ് കൈ നീട്ടി
“ഇത് ചന്തയല്ല നിന്റെ ഇഷ്ടത്തിന് വരാനും പോകാനും, പത്ത് ദിവസമായി നീ ക്ലാസ്സിൽ കയറിയിട്ട്, അറിയോ നിനക്ക്. ഇങ്ങനെ ഉള്ള ഒരു കുട്ടി ഇനി എന്റെ ക്ലാസ്സിൽ ഇരിക്കണ്ട” കേവലം നാലാം ക്ലാസ്സുകാരനാണന്നുള്ള പരിഗണന പോലും
- Details
- Written by: Viswa
- Category: Story
- Hits: 1752
തീരമടുക്കുന്ന പായ്ക്കപ്പലിലേയ്ക്ക് പ്രതീക്ഷയോടെ ദൃഷ്ടി പായിച്ച് ഏകാന്തനായ് കടല്‍ത്തിരകളേറ്റുവാങ്ങി ഇമവെട്ടാതെയവന്‍ നിന്നു. എന്തിനെന്നോ? ഏകാന്തതയുടെ തടവറയില്‍ അത്ഭുതങ്ങളുടെ വിളനിലമായ ആ ദ്വീപില്‍ നിന്നും രക്ഷപെടുന്നതിനു വേണ്ടി.
- Details
- Written by: ANSAR THAHA
- Category: Story
- Hits: 1624
ദീർഘ യാത്രയുടെ മുഷിപ്പുമാറ്റാനുള്ള സംസാരത്തിൽ ചുറ്റിലുമുള്ള കാര്യങ്ങളിൽ തുടങ്ങി അയൽ പക്കവും കടന്നു എപ്പോഴോ ഫേസ്ബുക് പേജിൽ കണ്ട യുദ്ധക്കെടുതികളുടെ പോസ്റ്റിൽ വരെ എത്തിയിരുന്നു അവരുടെ ചർച്ചകൾ. സിറിയയിലെ ജനതയുടെ ദുർവിധി വാ തോരാതെ ഒരുവൻ ഏറ്റു പിടിച്ചു.

