കുമ്പളങ്ങ കനവുകള്‍
- Written by: Jayakrishnan E M
- Category: മികച്ച കഥ
- Hits: 36
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഷാഫിയുടെ സിനിമാലോകം
- Written by: Shafy Muthalif
- Category: വിശേഷ പരമ്പര
- Hits: 97
ഭ്രമിപ്പിക്കുന്ന ലോകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇരു
- Written by: Lincy Varkey
- Category: പുസ്തകം
- Hits: 113
സാധാരണ ഒരു നോവൽ വായിക്കുന്നതിലും ഒരല്പം സമയം കൂടുതലെടുത്തു ഇരു വായിച്ചു തീർക്കാൻ. ഇതൊരു ചരിത്ര നോവലായതു കൊണ്ടോ വായനാസുഖം ഇല്ലാത്തത് കൊണ്ടോ അല്ല. ആ ലോകത്തു നിന്നും മനുഷ്യരിൽ നിന്നും ഒറ്റയടിക്ക് ഇറങ്ങിവരാനുള്ള മടി കൊണ്ടാണ്.
മരുഭൂമിയിലെ മഴ
- Written by: Sumesh Parlikkad
- Category: കവിത
- Hits: 23
ഉഗ്രതാപമേറ്റു വാടിയ തെന്നലിൽ,
മണലത്രയുമൊന്നുചേർന്നു പാറി.
കാർമേഘം ഇരുൾ പടർത്തിയ പകലിലന്നു,
കാഴ്ചകളത്രയും മണലിൽ മാഞ്ഞുപോയ്.
വെള്ളിവാളെറിഞ്ഞാരോ വാനം കീറി,
നയനങ്ങൾ ഭീതിതൻ കുഴിയിൽ വീണു!
ഘോരനാദത്തിൽ നടുങ്ങി ധൂളിയും
കർമം മറന്നങ്ങുനിന്നു ശ്രോത്രങ്ങളും.
കലപിലയോടെ കനമുള്ള തുള്ളികൾ,
തീച്ചൂളയാം മണലിൽപ്പതിച്ചു.
നനവെത്തും മുൻപേ ധൂമമുയർന്നു,
നോവും ഹൃത്തിൻ നീറ്റലെന്നോണം.
മഴയുടെ മേളം തെല്ലൊന്നൊതുങ്ങവേ,
തെളിഞ്ഞു അജ്ഞാതമാം കാലടികൾ.
കറുത്ത മനസ്സുകൾ
- Written by: ബിനോബി കിഴക്കമ്പലം
- Category: കഥ
- Hits: 203
ഇത് വളരെ നാളുകൾക്ക് മുൻപേ നടന്ന കഥയാണ്. അയിത്തവും നാടുവാഴിത്തവും എല്ലാം നിലനിന്നിരുന്ന കാലം. മൃഗങ്ങൾ വഴികളിലൂടെ തല ഉയർത്തി നടക്കുമ്പോൾ, മനുഷ്യൻ പൊന്ത കാട്ടിലൂടെ ഇഴഞ്ഞുനീങ്ങിയിരുന്ന കാലഘട്ടം...
ഇന്റർവ്യൂ
- Written by: പ്രിയവ്രതൻ S
- Category: മികച്ച കഥ
- Hits: 662
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
ഋഷ്യശൃംഗനെക്കാത്ത്
- Written by: Saraswathi T
- Category: ലേഖനം
- Hits: 293
രാവിലെ ഏഴര മണിയായപ്പോഴേക്കും ചൂടു തുടങ്ങി. ഇനിയങ്ങനെ കൂടിക്കൂടി വല്ലാത്ത അവസ്ഥയിലേക്ക് എത്തുകയാണ് പതിവ്. രാത്രി മുഴുവൻ വല്ലാത്ത ഉരുക്കമായിരുന്നു. എന്തേ നമ്മുടെ കാലാവസ്ഥ ഇങ്ങനെ അസഹനീയമാവാൻ? ഉത്തരമുണ്ട്. നമ്മുടെ തന്നെ പ്രവർത്തികളുടെ പരിണത ഫലം. കർമഫലം അനുഭവിക്കാതെ വയ്യല്ലോ.
കണികാണുന്നേരം..!
- Written by: Chief Editor
- Category: ലേഖനം
- Hits: 404
മീനച്ചൂടിലെ വെന്തുരുക്കങ്ങളെയൊന്നും ഗൗനിക്കാതെ ആളുകൾ കടകൾ തോറും കയറിയിറങ്ങുകയാണ്. ഓണത്തിന് എത്രയോ മുമ്പുതന്നെ ഒരുക്കങ്ങൾ തുടങ്ങിയാലും തലേന്നാളത്തെ ഉത്രാടപ്പാച്ചിൽ ഒഴിവാക്കാനാവാത്തതുപോലെ വിഷുക്കണിയൊരുക്കാനും സദ്യവട്ടമുണ്ടാക്കാനുമുള്ളതെല്ലാം ദിവസങ്ങൾക്കു മുമ്പേ തയ്യാറായിട്ടുണ്ടാവുമെങ്കിലും എന്തെങ്കിലുമൊക്കെ വിട്ടു പോയിക്കാണും.
കൂടുതൽ വായനയ്ക്ക്
- കല്ല്യാണിയുടെ ചായകട (306) M C Ramachandran
- കൊഴിഞ്ഞു പോക്കുകൾ (833) അനുഷ
- കാസർകോടിന്റെ സ്വന്തം രാമായണം (364) Balakrishnan Pallaram
- കമ്പ് ഐസ് (351) Sasidhara Kurup
- പൂരത്തിന്റെ സുവിശേഷം (12396) Sathish Thottassery
- പട്ടി (290) Rajendran Thriveni
- പുതുമഴ (192) Rajendran Thriveni
- കല്ല്യാണസൗഗന്ധികം (916) Zone
- വിയർപ്പിന്റെ ഫലം (3849) abbas k m
- ED21 അച്ചൻകോവിലാറിന്റെ സ്വന്തം വലംചുഴി (781) Soumya Soman
- ഈയാം പാറ്റകൾ (430) Ragisha Vinil
- പ്രിയനേ, നിനക്കായ്... (4048) Sathy P
- തുടിതാളം (390) Sohan KP
- കടലിൻ്റെ മക്കൾ (569) O.F.Pailly Ookken Francis pailly
- ജലകാന്തി (393) Yoosaf Muhammed
- ദുഃഖരശ്മികൾ (416) O.F.PAILLY Francis
- ബെർക്ക്ഷെയറിൽ വീണ്ടും ഒരു പ്രണയകാലം (14340) Muralee Mukundan
- കാത്തിരിപ്പ് (538) Oorali
- ഫെമിലിയർ ഫേയ്സ് (545) Yoosaf Muhammed
- മിറാൻഡ (4098) ശ്രീകുമാർ എഴുത്താണി