ഗുഡ്ഫ്രൈഡേ 5
- Written by: Jomon Antony
- Category: Screenplay
- Hits: 7
ഭാഗം 5
സീൻ 8 ഡി
രാത്രി - പോലീസ്സ്റ്റേഷൻ
തങ്കനും,പൊന്നനും, വിജയനും എമ്മാനുവേൽ പറയന്നത് ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ശേഷം അവസാനം ചിരിക്കുന്നു.
വിജയൻ : ട്രെയിനിനു കൈകാണിച്ച അവസ്ഥ.
പെയ്തൊഴിഞ്ഞ കാർമേഘം
കാർമേഘം മൂടിയ മനസ്സിൽ ആയിരമായിരം ആകുലതകളും
നഷ്ട സ്വപ്നങ്ങളുടെയും കൂടാരവും.
ദ്വിജൻ ഭാഗം 2
- Written by: Mekhanad P S
- Category: Experience serial
- Hits: 69
വിചിത്രമായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ. അടുത്ത ദിവസമായ 14 നു 5 മണിക്കുണർന്നു. ഒന്നു മനസ്സിലായത്, നേരത്തെ ഉണർന്നാൽ, 'സമയമില്ല' എന്നുള്ള പരാതി കുറഞ്ഞു വരും എന്നുള്ളതാണ്. അതിനുള്ള കാരണം നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചോദനകൾ ആ സമയത്തു നമ്മുടെ ചുറ്റുപാടുകളിൽ കുറവായിരിക്കും എന്നതാണ്.
മഴ
ഇല്ലി പൂക്കുന്ന വേലികള്‍
ചെമ്മണ്ണിന് പാതകള്‍
പോക്കുവെയിലിന്
സ്വര്‍ണ്ണകാന്തിയില്‍
അപശകുനം
മാർജ്ജാര രാജൻ പ്രഭാത നടത്തത്തനിറങ്ങി. പിന്നിലായി രാജൻ്റെ സുരക്ഷാഭടന്മാരുമുണ്ട്. തൻ്റെ വെളുത്തു കൊഴുത്ത ശരീരവുമായി രാജൻ നാലു കാലിൽ നടന്നുനീങ്ങവെ അതാ ഒരാൾ വീഥി മുറിച്ചു കടക്കുന്നു. അതു കണ്ട് രാജൻ നിന്നു. ഭടന്മാർ മുന്നിൽ കയറി.
മൗനാനുവാദം
- Written by: Sahla Arif
- Category: Poetry
- Hits: 42
എൻ കിനാവിലിടം നേടിയൊരു
ശിൽപഭംഗിയെൻ മുന്നിലവൾ-
കളിചിരി പറയവേ...
അറിയാതെൻചിന്തയിലെവിടെയോ..
വീണുചിതറിയ സ്വപ്നകണികൾ-
നിറച്ചാർത്തു പക്ഷേ
തഴുകുന്നു കുളിർതെന്നലിൻമീതെ
കുളിരായ്...
പുരാണത്തിൽ നിന്നും മനഃശാസ്ത്രത്തിലേക്ക് കടന്നുവന്ന വിചിത്രജീവി
- Written by: പ്രിയവ്രതൻ S
- Category: prime article
- Hits: 162
(Painting by Picasso)
യവനപുരാണത്തിൽ നിന്നും ആധുനിക മനശാസ്ത്രത്തിലേക്കും, സാമൂഹിക ശാസ്ത്രത്തിലേക്കും, സാഹിത്യത്തിലേക്കും, തത്വചിന്തയിലേക്കും കടന്നുകയറിയ കഥാപാത്രമാണ് മിനൊട്ടോർ. പുരാണകഥയിലെ മിനോട്ടോർ കാളയുടെ തലയും മനുഷ്യന്റെ ഉടലും ഉള്ള ഒരു ഭീകര സത്വമാണ്. അത് ഒരു വലിയ, സങ്കീർണമായ ലേബ്രിന്തിനുള്ളിൽ കഴിയുന്നു.
വിരഹം
- Written by: AJIKUMAR M R
- Category: Poetry
- Hits: 102
ഇവിടെ വച്ചു നാം കണ്ടുമുട്ടി, പരസ്പരം
ഒരു മാത്ര നമ്മേ ആഗ്രഹിച്ചു.
അളൊഴിഞ്ഞ ലവണ തീരത്തിലെ
കുങ്കുമ തൂവലൊക്കെ ഇരുണ്ടു പോയെങ്കിലും,
വിജനമീ കടൽ തീരത്തിലിപ്പൊഴും
മിഴിയെറിയുകയാണാ നിലാവിനായ്.