കഥകൾ
- Details
- Written by: Sumesh Parlikkad
- Category: Story
- Hits: 1132


എയർപോർട്ടിലെത്തിയ മനു, തനിക്കുവേണ്ടി വല്ല മുഖങ്ങളും കാത്തുനിൽക്കുന്നുണ്ടോയെന്നു വെറുതെയൊന്നുനോക്കി. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കുള്ള ആദ്യത്തെ വരവാണ്. വരുന്ന വിവരം ആരേയും അവൻ അറിയിച്ചിട്ടില്ല. പക്ഷേ, തന്റെ സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നുവെങ്കിലെന്നു അവൻ മോഹിച്ചുപോയി.

ജോണിൻ്റെ അച്ഛൻ വളരെ നല്ല സ്വഭാവം ഉള്ളവനും ദൈവവിശാസിയും ആയിരുന്നു. എല്ലാ ദിവസവും ദൈവത്തിനെ പ്രാർത്ഥിക്കുകയും എല്ലാവരെയും സഹായിക്കാൻ മടിയില്ലാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു.
- Details
- Written by: T V Sreedevi
- Category: Story
- Hits: 1100


പ്രീഡിഗ്രിക്കു ചേർന്ന സമയത്താണ് നിമ്മി ആ ചേച്ചിയെ ആദ്യമായി കണ്ടത്. ആദ്യമായി കോളേജിൽ ചേർന്ന ഒരു കൗമാരക്കാരിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾക്ക് കാണുന്നതെല്ലാം അദ്ഭുതമായിരുന്നു.
- Details
- Category: Story
- Hits: 1220


സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു...'വാസന്തി' യുടെ വീട്ടിൽ ഞങ്ങൾ എത്തിച്ചേരുമ്പോൾ... മുറ്റത്തേക്കുള്ള നടക്കല്ലുകയറുമ്പോൾ ഞാൻ കണ്ടു... മുറ്റത്തിന്റെ കോണിൽനിന്ന് ഞങ്ങൾക്കരികിലേയ്ക്ക് നടന്നുവരുന്ന മധ്യവയസ്കയായ ഒരു സ്ത്രീയെ.
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1073


അയ്യേ.... മൊത്തം തെറ്റുകളാണെ, ഇതുവരെ ജീവിച്ചത് മൊത്തം തെറ്റുകളാണ്. ആത്യേപൂത്യേ ജനിക്കാനും ജീവിക്കാനും പറ്റിയിരുന്നെങ്കിൽ.! കളികൾക്കിടയിൽ വഴക്കുണ്ടാകുമ്പോൾ പറയാറുള്ളത്, എത്ര സമയമാണ് വീട്ടിലെ മാറാല പിടിച്ച മുറിയിൽ തടവുകാരനായതെന്ന് നിശ്ചയമില്ല.
- Details
- Written by: T V Sreedevi
- Category: Story
- Hits: 952


നേരം പുലരാൻ തുടങ്ങുന്നതേയുള്ളു. കൂട്ടിൽ കിടന്ന് പുള്ളിപ്പൂവൻ വിളിച്ചുകൂവി. പതിവുപോലെ വാസന്തി എഴുന്നേറ്റു. മുടിവാരിക്കെട്ടി...
- Details
- Written by: Sathesh Kumar O P
- Category: Story
- Hits: 1115


അടിവാരത്ത് കാണുന്ന പച്ചചായമടിച്ച തകര മേൽക്കൂരയുള്ള കമ്പനി കെട്ടിടത്തിലേക്ക് മലയുടെ അരികിലൂടെയാണ് വഴി. പ്രഭാതത്തിൽ എസ്റ്റേറ്റ് റോഡിലൂടെ സൈക്കിളിൽ പോകുന്ന വർക്കിയുടെ പതിവു യാത്ര തേയിലത്തോട്ടത്തിൽ കൊളുന്തു നുള്ളുന്ന പെണ്ണുങ്ങൾ കൊതിയോടെയാണ് നോക്കുന്നത്.
- Details
- Written by: Shaila Babu
- Category: Story
- Hits: 1159


"ആമീ, നീയെന്താണ് ഇങ്ങനെ ഇരിക്കുന്നത്... വീട്ടിൽ പോകുന്നില്ലേ? എല്ലാവരും പോയിക്കഴിഞ്ഞല്ലോ... ഇനിയും പത്തുദിവസം കഴിഞ്ഞ് തിരിച്ചുവന്നാൽ മതിയല്ലോ."

