കഥകൾ
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: Story
- Hits: 1893
പുറത്ത് പോയി വന്നു കൈകാൽ കഴുകി കൊറോണയെ ഒതുക്കി, വസ്ത്രമൊക്കെ വാഷിംഗ് മെഷീനിൽ കുത്തി നിറച്ച് ലുങ്കിയും ടീ ഷർട്ടുമൊക്കെ അണിഞ്ഞ് ഒരു വാരികയും എടുത്ത് വായ്ക്കാനിരുന്നപ്പോഴാണ്
- Details
- Written by: Dileepkumar R
- Category: Story
- Hits: 1898
മലമുടിയെ പുണർന്ന് ചുറ്റിയ ഗ്രാമീണ വഴിത്താരയിലൂടെ ബസ്സ് പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. മഫ്ളർ തലയിൽ വലിച്ചു ചുറ്റിയിരുന്നു. എന്നിട്ടും ചുരമിറങ്ങിയ ചൂളം കുത്തുന്ന തണുത്ത കാറ്റ് ദേഹത്തിന്സ്വസ്ഥത തരാതെ
- Details
- Written by: തസ്യ ദേവ
- Category: Story
- Hits: 1606
ചേച്ചിയുടെ വെളുത്തുതുടുത്ത കൈകൾ ആദിയേട്ടന്റെ കറുത്തിരുണ്ട കൈകളിലേക്ക് ചേർക്കുമ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി, അച്ഛൻ ഈ കല്യാണത്തിന് സമ്മതം മുളിയതിൽ. ചേച്ചിയുടെ കോളേജിനു മുന്നിൽ മൊബൈൽ ഷോപ് നടത്തുന്ന അദിയേട്ടൻ ചേച്ചിയെ കണ്ട് ഇഷ്ടമായി വന്നതാണ്. സ്വഭാവം കൊണ്ടും കുടുംബം കൊണ്ടും നല്ലതാണെന്നു തോന്നിയ അച്ഛൻ ഈ വിവാഹവും ആയി മുന്നോട്ട് പോയി. ചേച്ചിക്കും
- Details
- Written by: Sreedevi MT
- Category: Story
- Hits: 1714
എഴുത്തുകാരുടെ ഒരു ഫേസ്ബുക് കൂട്ടായ്മയിലെ സാധാരണ മെമ്പരായിരുന്നു ജാനകി. വലിയ വലിയ എഴുത്തുകാരുടെയൊക്കെ പോസ്റ്റുകളൊക്കെ വായിച്ചും, ചിലതിനൊക്കെ കമന്റിയും, ലൈക്കിയും
- Details
- Written by: Shaji.J
- Category: Story
- Hits: 1746
നിർത്താതെയുള്ള കോളിംഗ് ബെല്ലിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്. രാത്രി വൈകിയാണയാൾ ചേച്ചിയുടെ വീട്ടിലെത്തിയത്. നീണ്ട ഇരുപതുവർഷത്ത പ്രവാസ ജീവിതം കഴിഞ്ഞ് അധിക നാഴികകൾ
- Details
- Written by: OneMan Theory
- Category: Story
- Hits: 1798
''നീയറിഞ്ഞോ രമേ.., ഫെയ്സുബുക്കിലൊരു പെണ്ണ് മോനെക്കൊണ്ട് മൊലയില് പടം വരപ്പിച്ചൂന്ന്'' കോളനിയിലെ കിണറ്റിൻ കരയിൽ പതിവ് വെള്ളംകോരലും സൊറ പറച്ചിലും നടക്കുകയാണ്. 'അതിലിപ്പെന്തായിത്ര
- Details
- Written by: OneMan Theory
- Category: Story
- Hits: 1864
പപ്പനാവൻറെ കുട കാണാതായിട്ട് മൂന്ന് മണിക്കൂറായി. മൂത്ത മകന് അവൻ ജോലി ചെയ്യുന്ന കമ്പനി കൊടുത്ത കുടയാണ്. കുടയിൽ കമ്പനിയുടെ പേരും എംബ്ലവും പ്രിൻറ് ചെയ്തിട്ടുണ്ട്. ചുവപ്പ് നിറമുള്ള
- Details
- Written by: Shaji.J
- Category: Story
- Hits: 1696
മുകളിലെത്തെ ആരവം കുറഞ്ഞ് നേർത്തു നേർത്തു ഇല്ലാതാവുന്നത് അയാൾക്ക് കേൾക്കാമായിരുന്നു.. അത് തീർത്തും ഇല്ലാതായ നിമിഷത്തിൽ അയാൾ എഴുനേറ്റിരുന്നു. വെളുപ്പിന് തൊട്ടു കിടക്കുന്നതിനാൽ മുഷിവ് തോന്നിത്തുടങ്ങിയിരുന്നു. കൂടാതെ പിറകു വശത്ത് നല്ല വേദനയും..... ഇരുട്ട് പരന്ന വഴിയിലൂടെ വെളിയിലെത്തിയപ്പോൾ അവിടം നിറയെ പരിചയക്കാർ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ നാട്ടുകാരും ബന്ധുക്കളുമൊക്കെ മമ്മുക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന അയാൾക്ക് അല്പം ആശ്ചര്യം തോന്നാതിരുന്നില്ല. കഴിഞ്ഞ ദിവസം അസറിനു വന്നപ്പോൾ ഹജ്ജ് ക്ലാസിന്റെ കാര്യം ഉസ്താദ് പറഞ്ഞിരുന്നു. അതാവാം തിരക്ക്. പള്ളിയുടെ മുമ്പിലെ കോർട്ട് യാർഡിൽ മൂത്ത പെങ്ങൻമാരുടെ പേരക്കുട്ടികൾ കസേരകൾ വലിച്ചിടുന്നു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

