മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathy P
- Category: prime story
- Hits: 7143


കൊച്ചുമകന്റെ സ്കൂളിൽ ആനിവേഴ്സറിയാണിന്ന്. അവനൊപ്പം വന്നതാണു താനിവിടെ. മകൾക്കും ഭർത്താവിനും ജോലി സംബന്ധമായ തിരക്കുകൾ കാരണം വരാനൊത്തില്ല.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 4984


കോഴിക്കോട് നഗരത്തിലുള്ള പ്രശസ്തമായ ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയ 'നിമ്മി' എന്ന നിർമല വെപ്രാളത്തോടെ തന്റെ മൊബൈൽ ഫോൺ എടുത്തു സമയം നോക്കി, രാവിലെ 10 മണിയേ ആയിട്ടുണ്ടായിരുന്നു.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 4833


വർക്കി ചേട്ടൻ ആള് ഉടായിപ്പ് ആണെന്ന് പൊതുവിൽ ഒരു സംസാരം ഉണ്ടായിരുന്നെങ്കിലും അങ്ങനെയൊന്നും എനിക്ക് തോന്നിയിരുന്നില്ല. മറ്റുള്ളവർ പറയുന്നത് വെച്ച് ഒരാളോട് മുൻവിധിയോടെ ഞാൻ പെരുമാറില്ലായിരുന്നു.
- Details
- Category: prime story
- Hits: 2890


- Details
- Written by: Shaila Babu
- Category: prime story
- Hits: 5268


"അച്ചായാ, അമ്മച്ചിയുടെ കൈയിൽ കിടന്ന രണ്ടാമത്തെ വളയും കാണാനില്ല. ഇന്ന് നിങ്ങളുടെ ചേട്ടന്റെ മകൾ വന്നിട്ടുണ്ടായിരുന്നു. ഊരിക്കൊടുത്തു കാണും."
- Details
- Written by: Molly George
- Category: prime story
- Hits: 9667


"ഒരുപവൻ്റെ വളയോ, നിനക്കു നാണമില്ലേ രമേശാ ഗൾഫുകാരനായിട്ട്, ഈ നക്കാപ്പിച്ചയുമായിട്ട് പോകാൻ? അഞ്ചുപവൻ്റെ പാലയ്ക്കാമാല അമ്മാവൻ തരുമെന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്." അമ്മയുടെ വാക്കുകൾകേട്ട രമേശന് വല്ലാതെദേഷ്യം വന്നുവെങ്കിലും, ദേവി ഒന്നുംമിണ്ടല്ലേയെന്ന് കണ്ണടച്ചുകാണിച്ചതിനാൽ അയാൾശാന്തനായിചോദിച്ചു.
- Details
- Written by: Sathy P
- Category: prime story
- Hits: 2473


കോയമ്പത്തൂർ നിന്നും രാത്രി പന്ത്രണ്ടു മണിക്ക് കൊച്ചുവേളി എക്സ്പ്രസ്സിൽ കയറുമ്പോൾ, തന്റെ മനസ്സിൽ ഒരേയൊരു ചിന്തയേയുണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ജനനത്തിനുത്തരവാദിയായ മനുഷ്യനെ കാണണം. കണ്ടു സംസാരിക്കണം.
- Details
- Written by: Anil Jeevus
- Category: prime story
- Hits: 3439


"ന്റെ ... പൊന്നുമോക്ക് പിറന്നാളാ... ന്ന് ....ഉം ...,പതിനേഴ് തികഞ്ഞ ദിവസം- മധുര പതിനേഴ്! "
മരിയാക്ക മകളെ നെഞ്ചോടു ചേർത്തുപിടിച്ചു
"ന്റെ.. മോളൂ ..., കിലുക്കാംപെട്ടി വേണോ; പളുങ്കുമാലയോ..?"
സങ്കടത്തിന്റെ നീർത്തടങ്ങളായി അവളുടെ കണ്ണുകൾ.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

