മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Saraswathi T
- Category: prime story
- Hits: 2141


കിടന്നപാടെ ഉറങ്ങിപ്പോയതാണ്. നെറ്റ് ഓഫാക്കാൻ പോലും മറന്നു. മൊബൈൽ വെളിച്ചത്തിൽ കണ്ടു .. നിറയെ മെസേജുകൾ.
- Details
- Written by: Anilkumar C.V
- Category: prime story
- Hits: 2834


തീഷ്ണമായ വെയിലിൽ അല്പം വാടിയെങ്കിലും വൈകുന്നേരമായപ്പോഴേയ്ക്കും പൂർവ്വാധികം ശക്തിയോടെ കോമ്പൌണ്ട് നിറഞ്ഞ് പെരുവഴിയിലേയ്ക്കിറങ്ങി ശാഖോപശാഖകളായി വളർന്ന ബെവ്കോ ഔട്ട് ലെറ്റിനു മുന്നിലെ പടുകൂറ്റൻ ക്യൂ മുറിച്ച്, സമാധാന പ്രീയരും സമത്വവാദികളുമായ ലിവർ സിറോസിസ്റ്റുകളെ പ്രതീക്ഷിച്ചെത്തിയ ലോട്ടറിക്കച്ചവടക്കാരേയും പെരുവഴിയിൽ ‘നിന്നടിക്കുന്ന’ ബി.പി.എൽ കുടിയന്മാരെ തേടിയെത്തിയ കപ്പലണ്ടിക്കച്ചവടക്കരേയും വകഞ്ഞ് മാറ്റി അയാൾ നേരെ ഒന്നാം നിലയിലുള്ള തിരക്കൊഴിഞ്ഞ പ്രീമിയം കൌണ്ടറിലേയ്ക്ക് കയറി.
- Details
- Category: prime story
- Hits: 5553


അമ്മയ്ക്ക് എന്നും ആവലാതി പറയാനേ സമയമുള്ളൂ ... എല്ലാ അമ്മമാരേയും പോലെ.
- Details
- Written by: Molly George
- Category: prime story
- Hits: 1853


എയർപോർട്ടിൽ എത്തിയ സുസ്മിതയുടെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ളാദമായിരുന്നു. നാലു വർഷങ്ങൾക്കുശേഷം ആദ്യമായി നാടുകാണാൻ പോകുന്നുവെന്ന സന്തോഷം മനസ്സിൽ തുള്ളിത്തുളുമ്പുകയായിരുന്നു.
- Details
- Written by: Dileepkumar R
- Category: prime story
- Hits: 2519


പടർന്നു പന്തലിച്ച നാട്ടുമാവിൻ്റെ ചോടെ, മുൻ നിശ്ചയപ്രകാരം യോഗം കൂടുന്നതിനായി അയൽക്കൂട്ടം പ്രവർത്തകയെല്ലാവരും എത്തിച്ചേർന്നു.ഈയിടെയായി അന്തരീക്ഷം നേരത്തെത്തന്നെ ചുട്ടുപഴുക്കുകയാണ്.
- Details
- Written by: Madhavan K
- Category: prime story
- Hits: 3478


മാനവും അഭിമാനവും ആത്മാഭിമാനവും ഒന്നിച്ചു വ്രണപ്പെട്ടപ്പോൾ, ഇത്തവണ രക്ഷകൻ എത്തിയില്ല, നഗ്നത മറയ്ക്കാൻ ഒരു നൂലിഴപോലും അവൾക്കു നൽകിയതുമില്ല.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2857


ചാണപിടിക്കുമ്പോൾ ചിതറിത്തെറിക്കുന്ന ഇരുമ്പുതരികൾ പൊടിപിടിപ്പിച്ച മേശയ്ക്കഭിമുഖമായി അവർ ഇരുന്നു. "ഇതിനുമുമ്പ് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ..? സത്യനായകം ചോദിച്ചു.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 3837

ശൈത്യ കാലം പതുക്കെ തലകാണിച്ച് കുസൃതി കാട്ടി ഓടി ഒളിക്കുന്ന ഒക്ടോബർ മാസമായതിനാൽ അതിരാവിലെ തന്നെ ശില്പ തന്റെ ചില്ലു ജാലകങ്ങൾ തുറന്നിട്ടു പുറത്തേക്ക് കണ്ണ് പായിച്ചു.

