കഥകൾ
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1434
"മാഷിന് വിളിച്ചു പറയേ വേണ്ടു, ഈട ലോക്ക് ഡൗണായിറ്റ് വണ്ടിയൊന്നും പോന്നില്ല. കടേന്നും തൊറക്ക്ന്നില്ല, അപ്പളാണ് ചിത്രരചനാ മത്സരോം ഓൺലൈൻ ക്ലാസ്സും, ഞാനേടെങ്കിലും നാല് കിലൊ അരി കിട്ട്ന്ന്ണ്ടോന്ന് നോക്കട്ട്."
- Details
- Written by: ദേവലാൽ ചെറുകര
- Category: Story
- Hits: 1371
നഗരത്തിന്റെ കുരുക്കിൽ നിന്ന് വേർപെട്ടപ്പോൾ ബസ്സിന്റെ വേഗം കൂടി. ചെറുപ്പക്കാരനായ ഡ്രൈവർ വലിയ വളവുകൾ അശ്രദ്ധമായി തിരിക്കുകയാണ്. സൈഡ് സീറ്റിൽ നിന്ന്
- Details
- Written by: Sathish Thottassery
- Category: Story
- Hits: 1531
അന്തോണി ചേട്ടൻ മണ്ണിന്റെ മകനാണ്. തീയിൽ മുളച്ചവൻ. വെയിലിൽ വാടാത്തവൻ. മഴയിൽ കുതിരാത്തവൻ. അധ്വാനം കൊണ്ട് മണ്ണിനെ പൊന്നാക്കുന്നവൻ. സ്നേഹം കൊണ്ട് കെട്ടിയ പെണ്ണിനെ
- Details
- Written by: shanavas kulukkalloor
- Category: Story
- Hits: 1342
ഭർത്താവ് മരണപ്പെട്ട് വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ഘട്ടത്തിലാണ് മകൾ സുശീലയും മരുമകൻ അജയനും ദേവകിയമ്മയെ അവരുടെ വീട്ടീലേക്ക് കൊണ്ടുപോകാൻ വന്നത്. ദേവകിയമ്മക്ക് പോകാൻ മനസു വന്നില്ല.
- Details
- Written by: Sreeja uppumthara
- Category: Story
- Hits: 1451
സമയം പുലർച്ചെ 3 കഴിഞ്ഞു..ചാവു പിള്ളയെ പെറ്റ തള്ള യെ പോലെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. നിദ്രാ ദേവി എന്നെ അനുഗ്രഹിക്കുന്നില്ല.2 ദിവസമായി ഇത് തുടങ്ങിയിട്ട്... കണ്ണുകൾ അടക്കുമ്പോഴേക്കും മറ്റെന്തോ ചിന്തകൾ മനസ്സിലേക്ക് ഓടി വരുന്നു...ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു. ഇന്നലെ എഴുതി പൂർത്തിയാകാതെ വെച്ച ഒരു കഥയുടെ അവശിഷ്ടം മേശമേൽ പാറി
- Details
- Written by: Divya Reenesh
- Category: Story
- Hits: 1652
കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ആ രാത്രി ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പഴകിയ കിടക്കവിരി അയാളെ നോക്കി കൊഞ്ഞനം കുത്തി. പതുക്കെ തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു നോക്കി, ഇല്ല ഉറക്കം അയാളുടെ ഏഴയൽപ്പക്കത്തു പോലുമില്ല. തലയിണയ്ക്ക് അയാളുടെ കെട്ടിപ്പിടുത്തത്തിൽ ദേഷ്യം വന്നു കാണുമോ?
നിനക്കൊരു കല്ല്യാണം കഴിച്ചൂടേന്ന് അത് പതുക്കെ പറയുന്നതായി അയാൾക്ക് തോന്നി.
- Details
- Written by: Jomon Antony
- Category: Story
- Hits: 1489
അയാൾ ആ പൊതിയുമായി കനാലിന്റെ തീരത്തുള്ള ചാരുബെഞ്ചിൽ വന്നിരുന്നു. അംബലമുകളിലെ ഗ്യാസ്പ്ലാന്റിലേക്ക് അമോണിയയും വഹിച്ച് വലിയ ബാർജ് കനാൽപരപ്പ് മുറിച്ച് പോകുന്നതിന്റെ ശബ്ദവും കാഴ്ച്ചയും. ബാർജ് നീങ്ങുന്നതിന്റെ ശക്തിയിൽ ഉടലെടുത്ത ഓളങ്ങൾ തീരംതല്ലി;
മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. അപമാനഭാരത്തിലും നിസ്സംഗതയിലും ഹൃദയഗദ്ഗദം തിരമാലകളെപ്പോലെ ഉയർന്നുപൊങ്ങി തേങ്ങി. മനുഷ്യ ജീവിതത്തെ ലോക്ക്ഡൌൺ കൂച്ചുവിലങ്ങിട്ടിട്ടും പലർക്കും ദുരഭിമാനത്തിനും അഹങ്കാരത്തിനും കുറവില്ല.
(അനുഷ)