കഥകൾ
- Details
- Written by: Molly George
- Category: Story
- Hits: 1607
കത്തി ജ്വലിക്കുന്ന സൂര്യൻ. ചുട്ടുപൊള്ളുന്ന വെയിൽ നെറുകയിൽ പതിക്കുന്നതു തടയാൻ സാരിത്തലപ്പ് തലയിലൂടെയിട്ട് അവൾ നടന്നു. ടാറിട്ട റോഡിലെ ഉരുകുന്നചൂടിൽ ചുട്ടുപൊള്ളുന്ന കാലുകൾ! ഇടതു
- Details
- Written by: Vasudevan Mundayoor
- Category: Story
- Hits: 1660
രണ്ട് ഗുഹാമുഖങ്ങളുണ്ടായിരുന്നു. ഒന്നിനു മുകളിൽ വിജയികൾ എന്നും മറ്റൊന്നിൽ പരാജിതർ എന്നും എഴുതിയിരുന്നു. ഗുഹക്കുള്ളിലേക്കു കയറാൻ ധാരാളം പേർ കാത്തുനില്പുണ്ടായിരുന്നു.
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1419
മഞ്ഞിൽ പൊതിഞ്ഞ ഡിസംമ്പർ, കമ്പിളിപുതപ്പിനാൽ മേനിമൂടി റബ്ബർമരങ്ങൾക്കിടയിലൂടെ ചെരിഞ്ഞമലപ്രദേശങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ, സിംൻഘുവിലെ കൊടുംതണുപ്പിനെ ഒന്നനുഭവിച്ചെന്നെ ഉള്ളൂ. കോരപ്പേട്ടൻ മരിക്കാറായി കർഷകസമരങ്ങൾ അയവിറക്കുമ്പോൾ പഴയ ഓർമ്മകളിൽ കർഷകപ്രസ്ഥാനത്തിന്റെ അക്രമരാഷ്ട്രീയം തികട്ടി വരുന്നതായി തോന്നി. ടി.വിയിൽ സിംൻഘുവിൽ
(അനുഷ)
കോളേജവധിക്ക് നാട്ടില് വന്ന ഒരു ദിവസം. പത്ര വായന എന്നേ നിന്നു പോയിരുന്നു. അന്ന്, പത്രമെടുത്ത് വായിക്കാൻ തോന്നിയത് ആ ഒരു വാർത്ത കാണാൻ വേണ്ടി മാത്രമായിരിക്കും. ഒരു അപകട വാർത്ത. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് അപകടത്തിൽപ്പെട്ട് 'അലി' എന്ന ആൺകുട്ടിയുടെ മരണം. വാർത്ത മുഴുവൻ വായിച്ചു. ഒരുപാട് വിശേഷങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ അപകട വാർത്ത. ഫോട്ടോ ഉണ്ട്. ഫോട്ടോയിലേക്ക് നോക്കി. വർഷങ്ങൾക്കു പിറകിലെ ഒരു മുഖം. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല, ഇത്ര വർഷങ്ങൾക്ക് ശേഷവും. മാറ്റങ്ങൾ ബാധിച്ചിട്ടില്ല. ഇത്രേ ഉള്ളൂ ജീവിതം. ഇത്ര നാളും ഓർത്തില്ല.
(അനുഷ)
കൂട്ടുകാരുടെ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെ അവന്റെ വിവാഹ ഫോട്ടോ കണ്ടില്ലായിരുന്നെങ്കിൽ, ആ ദിവസവും മറ്റേതൊരു ദിവസവും പോലെ ഭാരമില്ലാതെ പോയേനെ. ഭൂതകാലത്തിലേക്ക് വേരുകളില്ലാത്ത തണൽമരം പോലെ വേനലിനെയും താൻ അതിജീവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിൽ പിന്നെ, വിവാഹങ്ങളോ ആഘോഷങ്ങളോ അവളെ സ്പർശിക്കാതെ കടന്നു പോവുകയാണ് പതിവ്. വിൻഡോ സീറ്റിലിരുന്ന് പോകുന്ന യാത്രകളിൽ കാണാറുള്ള ആവർത്തിക്കുന്ന ചില ചിത്രങ്ങളും കാഴ്ചകളും മാത്രമാവുന്നു എല്ലാവരും. മുജ്ജന്മങ്ങളിലെങ്കിലും മാഞ്ഞു പോയ ഒരു ബന്ധമുണ്ടെന്നു പറയാൻ സാധിക്കാത്ത,
- Details
- Written by: Haneef C
- Category: Story
- Hits: 1584
ആത്മായനൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി. നീണ്ടു പരന്നു കിടക്കുന്ന മണ്ണ്. നനവില്ലാത്ത, മുൾച്ചെടികൾ പോലുമില്ലാത്ത വെറും മണ്ണ് മാത്രം. ഇടക്ക് ചെറു കുഴികളും കുന്നുകളും കൊണ്ട് വെയിലിന്റെ ഒഴുക്കിനോട് സംവേദിക്കുന്ന അനാദിയായൊരു നിശ്ചലത അയാൾക്കു മുമ്പിൽ തളം കെട്ടിക്കിടന്നു.
- Details
- Written by: Jamsheer Kodur
- Category: Story
- Hits: 1575
പണ്ട് പണ്ടൊരു കാട്ടിൽ മഹാ വികൃതികാരനായിരുന്ന ഒരു കുരങ്ങൻ ജീവിച്ചിരുന്നു. ആരേയും അനുസരിക്കാതെ, ആർക്കും വിലകല്പിക്കാതെ കുസൃതികാണിച്ചു നടന്നു. അവന്റെ സമപ്രായക്കാർ ഒക്കെ അവനെ നന്നേ ഭയപ്പെട്ടിരുന്നു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1442
മൈമൂനയുടെ ഫോണിലേക്ക് പല തവണ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ ഭർത്താവ് ഹൈദർ ഒരു മെസേ ജ് അയച്ചു. "ഇന്ന് ഉച്ചക്ക്ൻ്റെ എൻ്റെ കൂട്ടുകാരായ നാലു പേർ കൂടി എന്നോടൊപ്പം ഊണുകഴിക്കാൻ വരുന്നുണ്ട്. ചിക്കൻ ബിരിയാണി തയ്യാറാക്കണം."